Computers in school education

The computer is a tool to do many things. In fact, almost everything is done nowadays using computers in one form or the other. So, it was natural to start using computers in education too. My state of Kerala in India has always taken education seriously and they decided to introduce computers in classrooms to help teachers teach different subjects. The idea was to ultimately teach all subjects using computers. This was around the time that the state also decided to change the traditional way of teaching and introduce constructivist ideas. That is, instead of considering children as empty vessels into which teachers pour knowledge, it was decided to recognise that children will construct knowledge by themselves or in groups (which idea is called “social constructivism”).

But, as neither the students nor the teachers were trained to use computers, it was decided to start the programme with a project to teach how to use computers and eventually move to computer-aided education.

Although the project started with the Microsoft Windows operating system, driven with the “Intel Teach to the Future” initiative, there was strong protest from various sections of society for promoting private companies using public money and by the Free Software community for using proprietary software. This led to the project shifting to Free Software. That is when I got involved in preparing the textbooks.

To begin with, the IT@School programme was implemented only in high school classes. The move from IT education to IT enabled education started within a few years and all teachers were trained in using computers to teach their subjects. At some point of time, I was not associated with the programme for some years due to various reasons. Eventually, when I was called for a meeting, I realised that IT enabled education had been extended to lower classes. At that time itself, I had suggested that a study be done to see how small children may be affected by using computers for a few hours each day. But no one seemed to be interested. The point is that computers are very addictive even for adults, as can be seen by the prevalence and misuse of mobile phones and tablets. People have even got killed by walking into danger while looking at their mobile phones or while taking “selfies.” And this kind of addiction is bound to happen in schools too.

Now I understand that computers and broadband connection are being extended to primary level too! I find this ridiculous. Children at the primary level should be spending a lot of time outside playing and mixing with other children. That is the age when they learn to make adjustments in order to accommodate friends. In my view, it is bad to make them sit in front of computers and do something there. When I try to point this out, people tell me that children need to learn new tools and technologies. While that is true, it doesn’t mean that six and seven year old children need to learn to use computers.

Okay, so what is wrong with children using computers at small ages? I was sure that there must be studies in the West on this question, as they started using computers in education long before we did. So, I did a search on the Internet and I present my findings here. (See, it is so easy to find information today and children need not learn things by heart. What they need to learn is how to find the information they need for a particular task, how to critically judge the quality of the huge amount of information they can get and then how to use it effectively.) So, here goes:

  1. One of the first things I heard about the use of computing devices (including computers, tablet PCs and smart phones) was that, in China, hospitals and doctors found that small children were coming with sight problems and that their numbers were increasing. This they attributed to the widespread use of tablet PCs and smart phones. So, I decided to look at that. And here is the result:

It seems that myopia has been increasing ever since the use of books started. This has been conclusively established by a study on a population during a period when it was going through a social transformation and books were becoming widely used. In a study in 1969 of the Inuit people on the northern tip of Alaska, it was found that among the adults who had grown up in isolated communities, only 2 of 131 had myopic eyes. But more than half of their children and grandchildren had the condition. Now see what the venerated science journal Nature says about the problem in China (see: http://www.nature.com/news/the-myopia-boom-1.17120):

The southern city of Guangzhou has long held the largest eye hospital in China. But about five years ago, it became clear that the Zhongshan Ophthalmic Center needed to expand.

More and more children were arriving with the blurry distance vision caused by myopia, and with so many needing eye tests and glasses, the hospital was bursting at the seams.

It adds: “Sixty years ago, 10–20% of the Chinese population was short-sighted. Today, up to 90% of teenagers and young adults are.” Now, what has caused this? Again, to quote Nature, “The modern rise in myopia mirrored a trend for children in many countries to spend more time engaged in reading, studying or — more recently — glued to computer and smartphone screens.”

And again:

“Researchers have consistently documented a strong association between measures of education and the prevalence of myopia. In the 1990s, for example, they found that teenage boys in Israel who attended schools known as Yeshivas (where they spent their days studying religious texts) had much higher rates of myopia than did students who spent less time at their books4. On a biological level, it seemed plausible that sustained close work could alter growth of the eyeball as it tries to accommodate the incoming light and focus close-up images squarely on the retina.”

However, the mechanism that causes the increase in myopia is not yet well understood. But there is an indication that spending too much time indoors denies the body a clear indication of the day-night cycle and that this affects the behaviour of the eye. Whatever be the details of the mechanism, it seems to be clear that spending too much time indoors is very probably the reason for the increase in myopia, along with spending a lot of time pouring over books, computers, tablets or smart phones.

2. It has been established long back that small children should be spending a lot of time playing with other children. This helps them to learn to live with others in society and also helps improve their physical health. Thus, the benefits are not just physical, but psychological and emotional too (two aspects that we tend to ignore when designing our education system). No wonder we get people who don’t understand the meaning of empathy and cannot live with their neighbours. The first statement is true not just for humans, but apparently for all animals. It is established, for instance, that puppies that play a lot with other puppies grow up to be well balanced and calm dogs.

I had written this several months back, which I discovered just now. I don’t have much more to add, except that we should get into the habit of evaluating the possible consequences of our actions before implementing them, just as we now have mandated carrying capacity studies or environmental impact assessments before implementing major development activities. In this particular case, it is so much simpler to just do a thorough survey of literature to find out what developed economies have found when children start using electronic devices on a large scale. I hope someone will take interest in this matter.

Do give your comments below.

തെരഞ്ഞെടുപ്പിനെപ്പറ്റി സിവിക് ചന്ദ്രൻ

എന്റെ സുഹൃത്തു് ശ്രീ സിവിക് ചന്ദ്രൻ ഒരു സ്വകാര്യ ഗ്രൂപ്പിൽ എഴുതിയ ഒരു കുറിപ്പു് അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പകർത്തുന്നു:

പാർലെമെന്റിലേയ്ക്കുള്ള എം എൽ എമാരുടെ മത്സരം
ജനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളി

പാർലെമെന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ഘട്ടത്തിലാണ് രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ. ഒറ്റയ്ക്കും മുന്നണിയായും മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തോടടുക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന സൂചനകളനുസരിച്ച് പ്രമുഖ കക്ഷികളൊക്കെത്തന്നെയും എം എൽ എ മാരെ പാർലെമെന്റിലേയ്ക്ക് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഈ നീക്കം ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയും അവഹേളനവുമാണ്. ജനാധിപത്യത്തെ തങ്ങൾക്കു തോന്നുംപോലെ ദുരുപയോഗം ചെയ്യുകയാണ് രാഷ്ട്രീയ കക്ഷികൾ ഇതുവഴി ചെയ്യുന്നത്.

എം എൽ എമാരെ അഞ്ചു വർഷത്തേയ്ക്കാണ് ജനപ്രതിനിധികളായി ചുമതല ഏൽപ്പിച്ചു ജനം ജയിപ്പിച്ചു വിട്ടിട്ടുള്ളത്. അവർക്ക് വിധേയത്വം വേണ്ടത് ജനത്തോടാണ്, രാഷ്ട്രീയ പാർട്ടിയോടു മാത്രമല്ല.

പാർലെമെന്റ് തെരഞ്ഞെടുപ്പിൽ എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ട നിലവിലുള്ള ആൾ മത്സരിക്കുന്നത് ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. പാർലെമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭാ സീറ്റ് ഒഴിവു വരും. അങ്ങനെ ഒഴിവ് വരുന്ന സീറ്റിൽ വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ കോടിക്കണക്കിന് രൂപയും സമയ നഷ്ടവും ഉണ്ടാവും. ഈ ചെലവ് പൊതുഖജനാവിൽ നിന്നുമാണ് വഹിക്കുന്നത്. ഇതാകട്ടെ ജനക്ഷേമത്തിനായി ജനങ്ങളിൽ നിന്നും സമാഹരിച്ച നികുതി പണവും. ഇത് ജനാധിപത്യവിരുദ്ധമാണ്.

ഇവിടെ ഹർത്താൽ നടത്തുമ്പോൾ പൊതുഖജനാവിനു വരുന്ന നഷ്ടം നികത്താൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. അതുപോലെ തന്നെ എം എൽ എ മാർ മത്സരിക്കുമ്പോൾ പിന്നീട് വരുന്ന ഉപതെരരഞ്ഞെടുപ്പിനു ഉണ്ടാകുന്ന പൊതു നഷ്ടവും എതിർ സ്ഥാനാർത്ഥികൾക്കു വരുന്ന നഷ്ടവും മത്സരിക്കുന്ന എം എൽ എമാരിൽ നിന്നും ഈടാക്കണം. അല്ലെങ്കിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കണം. എം പിയായി മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചാലുടൻ എം എൽ എ സ്ഥാനത്തു നിന്നും അയോഗ്യരാക്കപ്പെടണം. കാരണം എം എൽ എ പദവിയിലിരുന്ന് വോട്ടു തേടുമ്പോൾ അത്യാവശ്യം സ്വാധീനമൊക്കെ നടക്കുമെന്നതിൽ സംശയമില്ല.

പാർട്ടികളും മുന്നണികളും ജനതാത്പര്യം നോക്കാതെ അവരവരുടെ താത്പര്യം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എം എൽ എമാരായിരിക്കെ തന്നെ എം പിമാരായി മത്സരിക്കുന്നത്. ഇതു കൊണ്ട് പാർട്ടികൾക്കു മാത്രമാണ് നേട്ടം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ്വരം ഒന്നാണ്.പാർട്ടികളിൽ കഴിവും പ്രാപ്തിയും ഉള്ളവർ ഇല്ലാത്തതിനാലണോ ഇത്തരം നടപടികൾ എന്നും വിശദീകരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാവണം. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളണം. തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികളുമൊക്കെ ഇതിനു തയ്യാറാകണം. ജനങ്ങൾക്കും ഇതിനെതിരെ പ്രതികരിക്കണം. ഇതിനായി എം എൽ എമാർ മൽസരിക്കുന്ന മണ്ഡലങ്ങളിൽ അവരെ തോൽപ്പിക്കുക തന്നെ വേണം. ജനമെന്താണെന്ന് അവരറിയണം.

Development Paradigms

I got the opportunity to attend the release of two books written in Malayalam by Prof. M.A. Oommen on development issues related to Kerala. The release function was followed by a seminar on the same topic, which I couldn’t attend, but the book release function had a few good speeches by Sri. K. Jayakumar, IAS, Prof. Joseph and J. Devika of Centre for Development Studies and Sri Vasudevan. Although not an economist, I enjoyed the talks, at least the parts that were not too deep into Economics, and I was really impressed by some of the ideas expressed there. So, I thought I should write them down here, at least as a reminder for myself. I would only be happy if any reader can add to this.

Jayakumar was one of the first speakers. He said that an intellectual is one who retains the freedom to express his thoughts without the fear of whom it may hurt or what the speaker may lose or gain, without taking sides. Now, that is a rather rare trait, especially these days when people are willing to pander to any wish of anyone in power to achieve even the slightest thing. And we so often hear about so-called “intellectuals” who express their opinion on some matter of public interest keeping well within the interests of those in power. He also spoke about the excessive use of jargon in academics and how that is affecting communication with the uninitiated. He pointed out that it was the aim to make it possible to discuss any subject in Malayalam, but we have not been able to achieve that and that is one reason the Malayalam University that he heads mandated PhD theses in the humanities to be in Malayalam with an English version also.

Jayakumar is a good speaker with good diction and speaks in a manner that communicates effectively. I tended to agree with the matter of jargon, but in a slightly different way. I am okay with a lot of jargon when academics communicate with each other. But, my view is that, if they have really understood what they are saying, then they should be able to communicate the general idea to a high school student even though they may lose some of the precision that their jargon makes possible. This is the essence of science communication and should be for other subjects too.

One Sri Vasudevan spoke about Gandhi and his call to “civilise” your wants and how the recent floods virtually repeated the floods of 1924, and will again happen if we don’t learn our lessons and civilise our wants. “We are experts in repeating our mistakes.” he said and I agree. We repeat the mistakes the West made earlier and continue to repeat their mistakes exactly.

Prof. Oommen, in his response spoke about the concept of development. He contrasted the idea of “development as growth of the individual” versus “development as the growth of commodities” that we are following now. In other words, apparently an idea promoted by Amartya Sen, it can be paraphrased as “commodities vs capabilities”. This is something that I too had been wondering about, as what we see now is the rapid growth of technology that replaces human skills, thus rendering human skills useless and left to die. Now, it is argued that humans have lost many skills as they grew from primitive tribes to settled and “civilised” people and that is only part of the process of development. However, I think that some of the losses are great and may never be recovered or replaced. Now, that is a subject by itself and can probably be written separately. But I will just point out how humans have lost the power of intuition that has helped humans in most of the aspects that we hold dear today, including something like “science” which many people believe is the result solely of rational thinking. But, without intuition, how could people have found solutions to problems in science? It is intuition that made great scientists look in the right direction for solutions. In short, my point is that human capabilities should get at least equal attention as commodities, possibly much more. I would like to and shall try to understand what Dr. Sen thinks about this.

But another point that he spoke about is again Dr. Sen’s idea of “poverty as the denial of freedom”, which also I think is very relevant. I only wish these talks are recorded and put up somewhere for the benefit of the public. After all, these are held with public money and they have a right to see and hear what transpires in such meetings.

ഒരു പഴയ ഗാനവും അതിന്റെ പുതിയ കഥയും

ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്തു് ഒരു വർഷം, റിപ്പബ്ലിക് ദിനത്തനാണെന്നു തോന്നുന്നു, സർക്കാർ ഒരു മത്സരം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിനു് പട്ടണത്തിൽ ജാഥയായി പ്രകടനം നടത്തുക എന്നതായിരുന്നു സ്ക്കൂൾ ചെയ്യേണ്ടതു്. അതിനായി ഒരു പാട്ടും കുറെ മുദ്രാവാക്യങ്ങളും അവർ തരികയും ചെയ്തു. അവ മാത്രമെ ഉപയോഗിക്കാവു എന്നു നിഷ്ക്കർഷിച്ചിരുന്നില്ല. ആ ഗാനവും അതിന്റെ കഥയും ഞാനെന്റെ പഴയ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഗാനം ആരെഴുതിയതാണെന്നോ ആരാണു് സംഗീതം നൽകിയതെന്നോ എനിക്കറിയില്ലായിരുന്നു. അക്കാര്യം ഞാനവിടെ പറയുകയും ചെയ്തു.

ഇന്നിപ്പോൾ വളരെ സന്തോഷമുള്ള ഒരു കാര്യമുണ്ടായി. എനിക്കു് ഫേസ്‍ബുക്കിൽ ഒരു സുഹൃത്തിനെ കിട്ടി, ശ്രീ പ്രമോദ് പിള്ള. ജയിച്ചിടട്ടെ ഭാരതം എന്നു തുടങ്ങുന്ന ആ ഗാനം അദ്ദേഹത്തിന്റെ അപ്പൂപ്പൻ, ശ്രീ വാണക്കുറ്റി എന്ന ഹാസ്യസാഹിത്യകാരനും നടനും ആണു് ആ പാട്ടെഴുതിയതെന്നും ജയവിജയന്മാരാണു് സംഗീതം നൽകിയതു് എന്നും ഈ പാട്ടിനെപ്പറ്റി അറിയാവുന്നവരുണ്ടെങ്കിൽ കമന്റ് ഇടണമെന്നുമാണു് അദ്ദേഹം ഫേസ്‍ബുക്കിൽ പറഞ്ഞതു്. അങ്ങനെ അന്നത്തെ സംശയത്തിനു്, അല്ല, അമ്പതുവർഷം മുമ്പത്തെ സംശയത്തിനു് ഇന്നു് മറുപടി കിട്ടി. എന്റെ സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കുന്നു.

നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെപ്പറ്റി

ആയിരക്കണക്കിനു് എഞ്ചിനീയറിങ് സീറ്റുകളുണ്ടു് കേരളത്തിൽ. കേരളത്തിനു പുറത്തു് അതിന്റെ എത്രയോ ഇരട്ടിയും. എന്നാൽ പാസായി വരുന്നവരിൽ പലർക്കും തൊഴിൽ ലഭിക്കുന്നില്ല എന്ന പരാതിയുണ്ടു്, ഐഐടിയും എൻഐടിയും മറ്റും പോലെയുള്ള വിശേഷവിദ്യാലയങ്ങളിൽനിന്നു പാസ്സായി വരുന്നവരൊഴിച്ചാൽ. ഇതെന്തുകൊണ്ടാണു് എന്ന കാര്യം ചർച്ചയ്ക്കു വരാറുണ്ടു്. കോളജുകളിലെ സൗകര്യക്കുറവും അദ്ധ്യാപകരുടെ ദൗർലഭ്യതയും എല്ലാം പറഞ്ഞു കേൾക്കാറുണ്ടു്. എന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇതേപ്പറ്റിയുള്ള ചില ചിന്തകളാണു് ഇവിടെ അവതരിപ്പിക്കുന്നതു്. എന്റെ പല സുഹൃത്തുക്കൾക്കും ഞാനെഴുതുന്ന കാര്യങ്ങൾ ഇഷ്ടമാവില്ല എന്നും ചിലരെങ്കിലും എന്നെ എതിർക്കാനും ഒരുപക്ഷെ ചീത്തവിളിക്കാനും തയാറായി വരും എന്ന വിശ്വാസത്തോടെ തന്നെയാണു് ഇതെഴുതുന്നതു്. അതേസമയം ഞാനീ പറയുന്ന കാര്യങ്ങളോടു യോജിക്കുന്നവരും ഉണ്ടു് എന്നും ണറിഞ്ഞുകൊണ്ടുതന്നെയാണു്.

അനുഭവങ്ങൾ

ആദ്യമായി എന്റെ ചില അനുഭവങ്ങൾ വിവരിക്കട്ടെ. ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ (Centre for Earth Science Studies, Thiruvananthapuram, CESS) ഉദ്യോഗത്തിലിരിക്കുന്ന കാലത്തു് പ്രോജക്ടിലേക്കും മറ്റും സഹായികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖങ്ങളിൽ ഇരിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ടു്. ഭൗതികശാസ്ത്രത്തിലും (Physics) ഗണിതശാസ്ത്രത്തിലും (Mathematics) മറ്റും ബിരുദാനന്തരബിരുദം നല്ല മാർക്കോടുകൂടി നേടിയവർ മാത്രമാണു് അഭിമുഖത്തിൽ എത്തുന്നതു്. വളരെ അടിസ്ഥാനപരമായ ആശയങ്ങൾപോലും അവർക്കു് നിശ്ചയമില്ല എന്നതാണു് ഞങ്ങൾ കണ്ടതു്. ഉദാഹരണമായി, വെള്ളത്തിന്റെ സാന്ദ്രത എത്രയാണു് എന്നതു് പലപ്പോഴും ചോദിച്ചിട്ടുള്ള ചോദ്യമാണു്. ഒന്നു് എന്നു് പലരും പറയുമെങ്കലും അതിന്റെ ഏകകം (Unit) എന്താണെന്നു് മിക്കവർക്കും അറിയില്ല എന്നുമാത്രമല്ല, ഏകകം കൂടി പറയുമ്പോഴേ ഉത്തരം പൂർണ്ണമാകുന്നുള്ളൂ എന്ന ബോധംപോലും അവർക്കു് ഉണ്ടാകുന്നില്ല എന്നതാണു് തോന്നിയതു്. അതു് ഭൗതികശാസ്ത്രം പഠിച്ചവരുടെ കാര്യമാണെങ്കിൽ ഗണിതശാസ്ത്രത്തിൽ എംഎസ്സി പാസ്സായ അപേക്ഷകരോടു് അവർ പഠിച്ച വിഷയങ്ങൾ എന്തെല്ലാമാണു് എന്നു ചോദിച്ചപ്പോൾ ഉത്തരം കിട്ടാതിരുന്ന ഒരവസരമെങ്കിലും ഉണ്ടായിട്ടുണ്ടു്. ഇതുപോലത്തെ അനുഭവമാണു് ഐടി പഠിച്ചവരോടു സംസാരിച്ചപ്പോഴും ഉണ്ടായതു്. ഇത്തരം കഥകൾ അനേകമുണ്ടു് എന്നു് പലരോടും സംസാരിച്ചതിൽനിന്നു മനസ്സിലായി.

ഒരു അനുഭവംകൂടി വിവരിച്ചശേഷം കാര്യത്തിലേക്കു കടക്കാം. ഒരു എൻജിഓ തുടങ്ങിയ ഒരു ്സഥാപനത്തിൽ പ്രവർത്തിച്ചുവരുന്ന കാലം. അവിടെ പ്രവൃത്തിയെടുക്കാനായി രണ്ടു് ഇലക്ട്രിക്കൽ എൻജിനീയർമാരെ നിയമിച്ചു. മിന്നലിൽനിന്നു് കെട്ടിടങ്ങളെ സംരക്ഷിക്കാനുല്ള സാങ്കേതികവിദ്യകളെപ്പറ്റി പരിശീലനം കഴിഞ്ഞു് തിരികെയെത്തിയ അവരിൽ ഒരാൾ എന്നെ സമീപിച്ചു് പറഞ്ഞു, “സർ, അവർ പറഞ്ഞ ഒരു കാര്യം എനിക്കു മനസ്സിലായില്ല. ഇക്വിപ്പൊട്ടൻഷ്യൽ ഉപരിതലമാണെങ്കിൽ ഷോക്കടിക്കില്ല എന്നവർ പറഞ്ഞു. എന്തുകൊണ്ടാണതു്?” അവർ പറഞ്ഞ ഒരു കാര്യമല്ല, ഒന്നും മനസ്സിലായിട്ടുണ്ടാവില്ല എന്നു് ഈ ചോദ്യം കേട്ടപ്പോൾ എനിക്കു തോന്നി. അതു് വിശദീകരിക്കാനുള്ള ശ്രമത്തിനിടെ ടോർച്ചിലിടുന്ന ബാറ്ററി ഏതുതരത്തിൽപ്പെട്ടതാണു് എന്നു ഞാൻ ചോദിച്ചു. അതയാൾക്കറിയില്ല! കാറിലുപയോഗിക്കുന്ന ബാറ്ററിയുടെ കാര്യവും അറിയില്ല. എന്തായാലും ഇയാൾക്കു് മനസ്സിലാവില്ല എന്നു് തീർച്ചപ്പെടുത്തിയശേഷം തൽക്കാലത്തേക്കു് ചർച്ച മതിയാക്കി. ഒരുപക്ഷെ അയാൾക്കുതന്നെ നാണക്കേടു തോന്നിയതിനാലാകാം, പിന്നീടു് അയാൾ എന്റെയടുത്തു വന്നു പറഞ്ഞു, “സർ, കാണാതെ പഠി്ച്ചാൽ മതി എന്നവർ പറഞ്ഞിരുന്നു. മാത്രമല്ല, പ്രാക്ടിക്കൽ പരീക്ഷയ്ക്കു് ഒരു വസ്തുവിലും തൊടരുതു് എന്നും അവർ വന്നു മാർക്കിട്ടുകൊള്ളാം എന്നും പറഞ്ഞിരുന്നു.”  എന്നു്. കഷ്ടം!

പഠിച്ച കാര്യങ്ങളിൽ ഒന്നും യഥാർത്ഥത്തിൽ മനസ്സിലാക്കാതെ, കുറെ എന്തൊക്കെയോ കാണാതെ പഠിച്ചു് പരീക്ഷയിൽ ഉത്തരക്കടലാസ്സിൽ ഛർദിച്ചുവച്ചു് മാർക്കു മേടിക്കുന്ന കുറേപ്പേരെ ഉണ്ടാക്കിയെടുക്കുന്നതുകൊണ്ടു് എന്താണു് പ്രയോജനം? പ്രായോഗികജീവിതവും പഠിച്ച കാര്യങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയാണു് ഇവരിതെല്ലാം കാണാതെപഠിക്കുന്നതു് എന്നതു് മറ്റൊരു ദുഃഖകരമായ യാഥാർത്ഥ്യം. പഠിച്ച കാര്യങ്ങൾ ഇവരെങ്ങനെ ജീവിതത്തിൽ ഉപയോഗപ്പെടടുത്തും? ഇതേ രീതി തന്നെയാണു് ഉന്നതവിദ്യാഭ്യാസത്തിലും പിന്തുടരുന്നതു് എന്നതു് കൂടുതൽ ദുഃഖകരമായ കാര്യം. വെറുതെയല്ല എൻജിനീയറിങ് പാസ്സായി വരുന്നവരിൽ വലിയ ശതമാനത്തിനും തൊഴിൽമേഖലയിൽ സ്ഥാനം കിട്ടാതാകുന്നതു്. പഠിച്ച കാര്യങ്ങൾ പ്രായോഗികപ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കാൻ അവർക്കറിയില്ല, കാരണം അവരിതെല്ലാം പരീക്ഷയ്ക്കു മാത്രമായി പഠിച്ചതാണു്. ലോകവുമായി ഇതിനൊന്നും ഒരു ബന്ധവും അവരുടെ മനസ്സിലില്ല. ഇതു് സത്യമാണെന്നു് തെളിയിക്കുന്ന ഒരു അനുഭവം എനിക്കുണ്ടായതുംകൂടി ഇവിടെ വിവരിക്കട്ടെ.

ഞാൻ ജോലിയായി തിരുവനന്തപുരത്തു് എത്തിയ കാലം. എംഎസ്സിക്കു് എന്റെ സഹപാഠിയായിരുന്ന ഒരീാൾ തിരുവനന്തപുരത്തു് ജോലിയായി താമസിക്കുന്നു. ഞങ്ങൾ, സാവാഭാവീകമായി എന്നും വൈകിട്ടു കണ്ടുമുട്ടും. വൈകിട്ടത്തെ ചായയും അത്താഴവും കഴിയുന്നതുവരെ പരസ്പരം “കത്തി” വയ്ക്കും. അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ടു് അയാൾ എന്നോടു ചോദിച്ചു, “താനിപ്പോൾ അന്തരീക്ഷശാസ്ത്രത്തിലല്ലേ ഗവേഷണം നടത്തുന്നതു്? അതുകൊണ്ടു് ഒരു കാര്യം പറഞ്ഞുതരുമോ? എന്തുകൊണ്ടാണു് ആകാശത്തിനു നീലനിറം ഉള്ളതു്?” ഞാൻ പറഞ്ഞു, “നമ്മൾ light scattering പഠിച്ചതല്ലേ? തരംഗദൈർഘ്യം കുറഞ്ഞ പ്രകാശമാണു് കൂടുതൽ സ്കാറ്ററിങ്ങിനു വിധേയമാകുന്നതു്. അതുകൊണ്ടു്, ആ പ്രകാശമാണു് കൂടുതലായി നമ്മുടെ കണ്ണിലെത്തുന്നതു്. അത്രതന്നെ.” അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു, “അപ്പോൾ അതെല്ലാം വാസ്തവത്തിൽ ഉള്ള കാര്യങ്ങളാണു്, അല്ലേ?” അതുവരെ വിദ്യാലയങ്ങളിൽ പഠിച്ച കാര്യങ്ങൾക്കു് യഥാർത്ഥ ലോകവുമായി ഒരു ബന്ധവുമില്ല എന്നാണു് ആ പാവം ധരിച്ചിരുന്നതു്. ഇതു് തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. ഇങ്ങനെ പഠിച്ചു വളരുന്നവർ എങ്ങനെ നല്ല ശാസ്ത്രജ്ഞരോ നല്ല എൻജിനീയർമാരോ ആയിത്തീരും എന്നതു് മനസ്സിലാകുന്നില്ല. പക്ഷെ ഇതിനു മാറ്റം വരുത്തണമെങ്കിൽ അതു തുടങ്ങേണ്ടതു് താഴത്തെ ക്ലാസുമുതലാണെന്നു വ്യക്തമാണു്.

എന്താണു് പറ്റിയതു്?

എവിടെയാണു് നമുക്കു തെറ്റു പറ്റിയതു്? എനിക്കു തോന്നുന്ന കാര്യങ്ങൾ എഴുതട്ടെ. അവ തെറ്റോ ശരിയോ ആവാം. എന്തായാലും വ്ദ്യാഭ്യാസവിദഗ്ദ്ധർ വിശദമായ പഠനം നടത്തി പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തേണ്ടതുണ്ടു്. അതു വൈകാതെ നടക്കും എന്നു പ്രതീക്ഷിക്കുന്നു.

ഒന്നാമതായി, മിക്ക വിഷയങ്ങളും പഠിപ്പിക്കുന്നതു് പ്രകൃതിയുമായൊ ജീവിതവുമായൊ ബന്ധപ്പെടുത്താതെയാണു്. ഒരു ഉദാഹരണം മാത്രം പറയട്ടെ. ജ്യോമിതി എന്നു മലയാളത്തിൽ വിളിക്കുന്ന, ഇംഗ്ലിഷിൽ ജിയോമെട്രി (Geometry) എന്നു വിളിക്കുന്ന വിഷയം പഠിപ്പിക്കുന്നതു് എന്തോ അമൂർത്തമായ കാര്യം പോലെയാണു്. എന്നാൽ, geo എന്നതിനർത്ഥം ഭൂമി എന്നും metry എന്നതിനു് അളക്കൽ എന്നുമാണു്. അതായതു്, ഭൂമി അളക്കുന്ന പ്രക്രിയയിൽനിന്നാണു് geometry എന്ന വിഷയം ഉദ്ഭവിച്ചതു് എന്നാണു് അതിന്റെ പേരുതന്നെ സൂചിപ്പിക്കുന്നതു്. ഇതുപോലെ പ്രായോഗികമായ കാര്യങ്ങളിൽനിന്നാണു് എല്ലാ ശാസ്ത്രവിഷയങ്ങളും ഉണ്ടായതും വളർച്ച പ്രാപിച്ചതും. എന്നാൽ അതിൽനിന്നെല്ലാം വേർപെടുത്തി, ഒരു വിഷയത്തെ അമൂർത്തമായി അവതരിപ്പിക്കുമ്പോൾ അതു് ഉൾക്കൊള്ളാൻ ആർക്കായാലും ബുദ്ധിമുട്ടുണ്ടാകും എന്നു മാത്രമല്ല അതിനെക്കുറിച്ചു് മനസ്സിൽ വ്യക്തമായ സങ്കല്പം ഉണ്ടാവാതിരിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ പ്രായോഗികാവശ്യങ്ങൾക്കു് ഉപയോഗിക്കാൻ കഴിയാതെവരികയും ചെയ്യും. ഇതുംകൂടാതെ, ഇപ്പോഴത്തെ സംവിധാനത്തിൽ, പരീക്ഷയ്ക്കുവേണ്ടിയാണു് പഠിപ്പിക്കുന്നതെങ്കിലും പരീക്ഷ പാസ്സാകാനായി ഒന്നും പഠിക്കണമെന്നുമില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ ഭാഗത്തുനിന്നു് യാതൊരു പരിശ്രമവും ആവശ്യവുമില്ല. സ്വാഭാവികമായിത്തന്നെ ചിലരൊഴിച്ചു് ആരും കാര്യമായി പരിശ്രമിക്കുകയുമില്ല.

പിന്നെ ചിലരെങ്കിലും പറയുന്നതനുസരിച്ചു് യാതൊരുവിധ സമ്മർദ്ദവും നേരിടാതെ, യാതൊരു പരാജയവും നേരിടാതെ വളർന്നുവരുന്ന കുട്ടി പുറംലോകത്തിൽ ആദ്യമായി എന്തെങ്കിലും സമ്മർദ്ദമോ ബുദ്ധിമുട്ടോ നേരിടുമ്പോൾത്തന്നെ പതറിപ്പാകുകയും അതു് ആത്മഹത്യയിലേക്കോ അക്രമത്തിലേക്കോ നയിക്കുകയും ചെയ്യുന്നു. ഇക്കാര്യം വിദ്യാഭ്യാസവിദഗ്ദ്ധർ മാത്രമല്ല മനഃശാസ്ത്രജ്ഞരും പഠിക്കേണ്ടതാണു്.

ഇനി ഈ സാഹചര്യമുണ്ടാക്കുന്ന ദുഃഖകരമായ അവസ്ഥ വ്യക്തമാക്കാൻ മറ്റൊരു അനുഭവംകൂടി പറയട്ടെ. അടുത്തകാലത്തു്, ഭൗതികശാസ്ത്രത്തിൽ ബിരുദപരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റ ഒരു കുട്ടി ആ വിഷയം മാത്രം പഠിക്കാനായി എന്റെയടുത്തു് എത്തിയിരുന്നു. ഭൗതികശാസ്ത്രത്തിലെയും അതിൽനിന്നു മാറ്റിനിർത്താനാകാത്ത ഗണിതശാസ്ത്രത്തിലെയും അടിസ്ഥാനമായ ചില ആശയങ്ങൾ പറഞ്ഞുകൊണ്ടാണു് ഞാൻ തുടങ്ങിയതു്. പല കാര്യങ്ങളും ഇപ്പോഴാണു് മനസ്സിലായതു് എന്നയാൾ എന്നോടു പറഞ്ഞതു് വളരെ കൃതാർത്ഥതയും അതേസമയം ഇതുപോലെ എത്രയോ കുട്ടികൾ ആശയങ്ങൾ മനസ്സിലാകാതെ കഷ്ടപ്പെട്ടിരിക്കും എന്നോർത്തു് ദുഃഖവും ഉണ്ടായി. അതിലധികം സന്തോഷമുണ്ടായതു് അയാൾ വീട്ടിൽ ചെന്നിട്ടു് പറഞ്ഞ കാര്യം കേട്ടപ്പോഴാണു്. “ഇപ്പോൾ ഫിസിക്സ് പഠിക്കാൻ താല്പര്യം തോന്നുന്നു” എന്നാണു് അയാൾ വീട്ടിൽ പറഞ്ഞതു്. പഠിപ്പിക്കാമെന്നു് ഞാനും ഏറ്റു. ഇങ്ങനത്തെ അവസരം കിട്ടാതെ എത്രയോ കുട്ടികൾ കഷ്ടപ്പെടുന്നുണ്ടാകും! അവർക്കും നമ്മുടെ നാടിനുതന്നെയും എന്തെല്ലാം നഷ്ടമായിട്ടുണ്ടാകും! കഷ്ടം.

നമ്മുടെ വിദ്യാഭ്യാസരീതികളിൽ പ്രശ്നങ്ങളുണ്ടെന്നു് അതിന്റെ ഭാരവാഹികൾ ആദ്യമായി അംഗീകരിക്കുമോ? അതിനുശേഷം അതു പഠിക്കാും അതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താനും തയാറാകുമോ? ഇല്ലെങ്കിൽ നമ്മുടെ ശാസ്ത്രസാങ്കേതികരംഗം ഇന്നത്തേതുപോലെതന്നെ മൂന്നാംകിടയായിത്തന്നെ അവശേഷിക്കും. മൂന്നാംകിടയോ എന്നു സംശയിക്കുന്നുണ്ടോ? ഇന്ത്യയുടെ ശാസ്ത്രസാങ്കേതികരംഗത്തെക്കാൾ മെച്ചപ്പെട്ടതാണു് ഇന്ത്യയെക്കാൾ ചെറിയ രാജ്യമായ ബ്രസീൽ എന്നതു് പൊതുവെ അറിയപ്പെടാത്ത കാര്യമാണു്. ശാസ്ത്രസാങ്കേതികവിദഗ്ദ്ധരുടെ എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമാണെന്നു് അഭിമാനിക്കുന്ന സമയത്താണു് ഈ അവസ്ഥ എന്നോർമ്മിക്കണം. അതിൽ മാറ്റം വരണമെങ്കിൽ, ഇ. ശ്രീധരനെയും മറ്റും പോലെ ഇനിയും സമർത്ഥരുണ്ടാകണമെങ്കിൽ, നമ്മുടെ വ്ദ്യാഭ്യാസരംഗത്തു് സമൂലമായ മാറ്റം ഉണ്ടായേ തീരൂ എന്നാണു് എനിക്കു തോന്നുന്നതു്.

ശബരിമലയിൽ സ്ത്രീകൾക്കു കടക്കാനുള്ള അനുവാദവും അതിന്റെ അനന്തരഫലങ്ങളും

ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി നൽകിക്കൊണ്ടു് സുപ്രീംകോടതി വിധിച്ചതു് പല ഹിന്ദുമതവിശ്വാസികൾക്കും പ്രകടമായി ഇഷ്ടമായില്ല. അതേത്തുടർന്നു് അങ്ങനെ സ്ത്രീകൾ പ്രവേശിച്ചാലുണ്ടാകാവുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിക്കാനാരംഭിച്ചു. അവയിൽ പലതിനും യുക്തിയൊ ചരിത്രപരമായ സത്യാവസ്ഥയൊ ഇല്ലായിരുന്നു എന്നതു് വലിയ തമാശയായി കാണാനാകും, ഭക്തിയാൽ അന്ധരായിട്ടില്ലാത്തവർക്കു്. എനിക്കു ലഭിച്ച അത്തരമൊരു സന്ദേശമാണു് ഇവിടെ ഞാൻ “പൊളിച്ചടുക്കാൻ” ശ്രമിക്കുന്നതു്. ദാ വായിക്കൂ:

ലഭിച്ച സന്ദേശം

അയ്യപ്പ സ്വാമിയും മൌണ്ട് ബാറ്റൺ പ്രഭുവും സ്ത്രീകളുടെ ശബരിമല സന്ദർശനവും
—————————————————————————–

കേരളം മുഴുവൻ പ്രളയ ദുരന്തത്തിൽ മുങ്ങിയ ഈ സമയത്തു ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചതല്ല. വേണ്ട എന്ന് പലപ്രാവശ്യം കരുതിയതാണ്. പക്ഷെ ചിലരുടെ ഈശ്വരനിന്ദയും അയ്യപ്പസ്വാമിയോടുള്ള അവഹേളനവും കണ്ടു സങ്കടം സഹിക്കാനായില്ല. ക്ഷമിക്കണം. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഇതെഴുതുന്നത്. നിങ്ങൾക്ക് പലർക്കും അറിയാവുന്ന സത്യകഥയാണ് ഇത്. ഞാൻ പണ്ട് എല്ലാ കൊല്ലവും മണ്ഡലകാലത്തു ശബരിമലക്ക് പോകുമ്പോൾ ഗുരുസ്വാമിമാർ പറഞ്ഞു തരാറുള്ള കഥ.

ഇതിപ്പോൾ പറയാൻ കാരണം ശബരിമല ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളെ ധിക്കരിച്ചു സ്ത്രീകൾക്ക് പ്രവേശനം നൽകുമെന്നു ഹിന്ദു വിരുദ്ധരായ കമ്മ്യൂണിസ്റ് സർക്കാർ പ്രഖ്യാപിച്ചതാണല്ലോ. ശ്രീ ധര്‍മശാസ്താവിന്റെ അംശമായ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാല്‍ അവിടെ ഋതുമതികളായ വനിതകള്‍ വരാന്‍ പാടില്ല എന്നാണ് നമ്മുടെ വിശ്വാസം. ആചാരങ്ങളെ ലംഘിച്ചുകൊണ്ട് ഒരിക്കൽ ധിക്കാരിയായ ഒരു യുവതി ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുകയും അവരെ ഭഗവാൻ ശിക്ഷിക്കുകയും ചെയ്ത കഥയാണ് ഞാൻ ഇവിടെ വിവരിക്കുന്നത്. ഇന്നത്തെ വെള്ളപ്പൊക്കം കണ്ടു പരിഭ്രമിക്കുന്നവർക്ക്‌ ഇതൊരു ചെറിയ താക്കീതു മാത്രം. അയ്യപ്പ സ്വാമിക്കെതിരെ യുദ്ധം ചെയ്യുന്ന കമ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും ഇത് മനസ്സിലാക്കിയാൽ നിങ്ങള്ക്ക് കൊള്ളാം.

128 വര്ഷം മുമ്പ് ആണ് സംഭവം നടന്നത്. അന്ന് അതായത് 1890 ൽ ഭാരതം ഭരിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയും, തിരുവിതാംകൂർ ഭരിച്ചിരുന്നത് ധർമരാജാവ് എന്നറിയപ്പെടുന്ന അവിട്ടം തിരുനാൾ രാമവർമയും. ഹൈന്ദവ ധർമത്തെയും ക്ഷേത്രാചാരങ്ങളെയും അങ്ങേയറ്റം ബഹുമാനത്തോടെയാണ് അവിട്ടം തിരുനാൾ മഹാരാജാവ് സംരക്ഷിച്ചിരുന്നതു. അശുദ്ധിയുള്ളവർ ഒരിക്കലും ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത് എന്ന കാര്യത്തിൽ മഹാരാജാവിനു നിർബന്ധമുണ്ടായിരുന്നു. അതേസമയം എങ്ങനെയെങ്കിലും ഹിന്ദുമതത്തെ ക്ഷീണിപ്പിക്കണം എന്നുറച്ചു കരുക്കൾ നീക്കുകയായിരുന്നു അന്നത്തെ കാലത്തു നമ്മുടെ അയൽരാജ്യമായ മൈസൂർ ഭരിച്ചിരുന്ന സുൽത്താൻ ഹൈദർ അലിയും ഉഗ്രപ്രതാപികളായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റൺ പ്രഭുവും.

നിർഭാഗ്യവശാൽ ഹിന്ദുവിരുദ്ധ ശക്തികളുടെ കൂട്ടത്തിൽ ഒരാളുകൂടെ ഉണ്ടായിരുന്നു. 1882 – 1898 കാലത്തു തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ പട്ടാഭി സുന്ദരയ്യർ. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിന്നുള്ള പ്രഗത്ഭ നിയമജ്ഞൻ. പക്ഷെ അദ്ദേഹം തികഞ്ഞ മദ്യപാനിയും സിഗരറ്റു വലിക്കുന്നവനും നിരീശ്വരവാദിയും ആയിരുന്നു. ജർമനിയിലെ ആൽബർട്ട് ഐൻസ്റ്റീനും USSR ലെ ലെനിനും ആയിരുന്നു സുന്ദരയ്യരുടെ കൺകണ്ട ദൈവങ്ങൾ.

അദ്ദേഹത്തിന്റെ ഏക മകൾ മിസ് സുഗന്ധി അയ്യർ ചെന്നൈയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരുകേട്ട വക്കീൽ ആയിരുന്നു. അവിവാഹിതയും അഹങ്കാരിയും നിരീശ്വരവാദിയും ആയ സുഗന്ധിക്കു ഹൈന്ദവ വിശ്വാസങ്ങളോട് പരമ പുഛം. നൊബേൽ സമ്മാനം ലഭിച്ച വനിതാ ശാസ്ത്രജ്ഞ മേരി ക്യൂറിയോടായിരുന്നു മിസ് സുഗന്ധി അയ്യർക്ക് വലിയ ആരാധന.

ആയിടക്കാണ് മൌണ്ട് ബാറ്റൺ പ്രഭു കേരളം സന്ദർശിക്കാൻ എത്തിയതു. മൈസൂർ രാജ്യത്തെ ഹൈദർ അലിയുടെ മുസ്‌ലിം സേന അന്ന് മംഗലാപുരം കീഴടക്കി ഹിന്ദുക്കളെ ക്രൂരമായി കശാപ്പു ചെയ്യുന്ന കാലം. ഹൈദർ അലി എപ്പോൾ തങ്ങളെ ആക്രമിക്കും എന്നറിയാതെ കാസർകോഡ് മുതൽ കൊച്ചി വരെയുള്ള പ്രദേശത്തെ ഹിന്ദുക്കൾ ഭീതിയോടെ കഴിയുന്നു. 1890 കളിൽ ഹൈദരാലിയുടെ ആക്രമണം ഭയന്ന് പല ഹിന്ദു തമ്പുരാക്കന്മാരും വലിയ മനകളിലെ നമ്പൂതിരിമാരും നായർ പ്രമാണിമാരും മറ്റും തിരുവിതാംകൂറിലേക്കു പലായനം ചെയ്യുകയായിരുന്നു.

മലബാറും കൊച്ചിയും തിരുവിതാംകൂറും കണ്ടതിനു ശേഷം തിരികെ ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് മൌണ്ട് ബാറ്റൺ പ്രഭുവിന് ശബരിമല സന്ദർശിക്കാൻ ഒരു മോഹം. ഹൈന്ദവ ധർമ്മത്തെ ക്ഷീണിപ്പിക്കാൻ ആണ് മൌണ്ട് ബാറ്റൺ പ്രഭു ശബരിമലയിൽ വരുന്നതെന്ന് മനസ്സിലാക്കിയ തിരുവിതാംകൂർ മഹാരാജാവും തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്ദേഹത്തിന്റെ വരവിനോട് അധികം സഹകരിച്ചില്ല. പക്ഷെ നാസ്തികനായ ദിവാൻ സർ പട്ടാഭി സുന്ദരയ്യർക്ക് അദ്ദേഹത്തെ അകമ്പടി സേവിക്കാൻ സന്തോഷമായിരുന്നു. ദിവാൻ തന്റെ മകളെയും ഒപ്പം കൂട്ടി. ഹിന്ദുക്കളെ പരിഹസിക്കാൻ ആണ് മൌണ്ട് ബാറ്റൺ പ്രഭു വരുന്നതെന്ന് മനസ്സിലാക്കിയ മിസ് സുഗന്ധി അയ്യർക്ക് അദ്ദേഹത്തെ അനുഗമിക്കാൻ പരമസന്തോഷമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൌണ്ട് ബാറ്റൺ പ്രഭു തന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെറിയ “ഫോക്കർ ഫ്രണ്ട്ഷിപ്” എന്ന ചെറിയ ഔദ്യോഗിക വിമാനത്തിൽ കൊച്ചി ബോൾഗാട്ടി പാലസിലെ വിമാനത്താവളത്തിൽ വന്നിറങ്ങി. കൊച്ചിയിൽ അദ്ദേഹത്തെ ദിവാനും മകളും സ്വാഗതം ചെയ്തു. കൊച്ചിയിൽ നിന്ന് കോട്ടയം വരെ മൂവരും യാത്ര തീവണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയ ട്രാവൻകൂർ കമ്പാർട്മെന്റിൽ ആയിരുന്നു.

കോട്ടയത്ത് നിന്ന് എരുമേലി വരെ കാളവണ്ടിയിൽ ആണ് യാത്ര. ഒപ്പം വാളും പരിചയും ഉള്ള തിരുവിതാംകൂർ നായർ പടയാളികളുടെ അകമ്പടി ഉണ്ടായിരുന്നു. അന്ന് 1890 കളിൽ കാറും ബസും ഇല്ലായിരുന്നല്ലോ. വഴികളിൽ അങ്ങിങ്ങായി മഹാത്‌മാ ഗാന്ധിയുടെ ചിത്രങ്ങൾ ചുവരുകളിൽ വരച്ചിരുന്നു. അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങളും അമ്പലങ്ങളും ടോക്കീസ് എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ പ്രദർശന ശാലകളും കാണാം. വിജനമായ വഴിയിൽ ഭയാനകമായ ഇരുട്ട് പലയിടത്തും. ഖിലാഫത് ലഹളയും തിരൂർ വാഗൻ ട്രാജെടിയും തിരുവിതാംകൂർ പോലീസിന്റെ അതിക്രമങ്ങൾക്കും ശേഷം അന്ന് 1890 കളിൽ കേരളം മുഴുവൻ സംഘർഷാവസ്ഥ ആയിരുന്നു. പലർക്കും വഴിയിൽ യാത്ര ചെയ്യാൻ തന്നെ പേടി. പക്ഷെ നായർ പടയാളികളുടെ അകമ്പടി ഉള്ളതിനാൽ മൂവർക്കും യാതൊരു ഭയവും ഉണ്ടായില്ല.

പതുക്കെയുള്ള കാളവണ്ടി യാത്രയിൽ ഒരു നേരമ്പോക്കിന് ദിവാൻ തന്റെ റേഡിയോയിൽ നിന്ന് തമിഴ് സിനിമാ പാട്ടുകൾ വച്ചു. അന്ന് ട്രാൻസിസ്റ്റർ റേഡിയോ ഇല്ലാത്തതിനാൽ വാൽവ് റേഡിയോ ആയിരുന്നല്ലോ. ചെന്നൈയും സിലോണും മാത്രമേ റേഡിയോ സിഗ്നൽ ലഭിച്ചിരുന്നുള്ളൂ. അങ്ങനെ റേഡിയോ പാട്ടും കേട്ട് ഉല്ലാസത്തോടെ യാത്ര തുടർന്നു മൂവരും ഒപ്പം നായർ പടയാളികളും.

അവസാനം എരുമേലിയിൽ കാളവണ്ടി നിന്നു. അവിടെ നിന്ന് സന്നിധാനം വരെ ഘോര വനത്തിലൂടെ നടക്കണം. തടിയനായ മൌണ്ട് ബാറ്റൺ പ്രഭുവും വൃദ്ധനായ സർ പട്ടാഭി സുന്ദരയ്യരും കല്ലും മുള്ളും നിറഞ്ഞ പാതയിൽ നടക്കാൻ നന്നേ വിഷമിച്ചു. ചെറുപ്പക്കാരിയായ മിസ് സുഗന്ധി അയ്യർ പക്ഷെ അനായാസം നടന്നു.

എരുമേലിയില്‍നിന്ന് പമ്പവഴി അമ്പത് മൈൽ ദൂരം ഘോരവനത്തിലൂടെ നടക്കണം. അഞ്ചു ദിവസത്തെ യാത്ര. പന്തള രാജകുമാരനായ സാക്ഷാൽ മണികണ്ഠൻ പടയോട്ടം നടത്തിയ കുന്നും കാടും മേടും നിറഞ്ഞ പൂങ്കാവനം. കുത്തനെയുള്ള നീലിമല കയറ്റത്തിൽ ക്ഷീണിതരായ നായർ പടയാളികൾ അറിയാതെ വിളിച്ചുപോയി കരിമലകയറ്റം കഠിനമെന്റയ്യപ്പാ എന്ന മന്ത്രം. അവരുടെ ഭക്തി പുച്ഛത്തോടെ നോക്കി മൌണ്ട് ബാറ്റൺ പ്രഭുവും സുന്ദരയ്യരും മകളും. എല്ലാവരും നീലിമലയിൽ രാത്രി തമ്പടിച്ചു. അവർക്കു വേണ്ട ഭക്ഷണവും മറ്റും നായർ പടയാളികൾ സംഘടിപ്പിച്ചു.

പിറ്റേന്ന് എരുമേലി വാവരുപള്ളിയും ഇരുമ്പൂന്നിക്കര സുബ്രഹ്മണ്യക്ഷേത്രവും വഴി യാത്ര. പിന്നെ കോയിക്കക്കാവ്. അന്ന് അവിടെ രാത്രി തമ്പടിച്ചു. പിറ്റേ ദിവസം പിന്നെയും നടത്തം. അപ്പോഴേക്കും മൂന്ന് പേരും ക്ഷീണിച്ചു. വഴിയിൽ അരശുമുടിക്കോട്ട കണ്ടു. പിന്നെ കാളകെട്ടി ശിവക്ഷേത്രം. നായർ പടയാളികൾ ഭക്തിയോടെ ശിവനെ തൊഴുതു. മഹിഷിയെ നിഗ്രഹിച്ച് ആഹ്ളാദനൃത്തമാടിയ അയ്യപ്പനെ കാണാനെത്തിയ പരമശിവന്‍ സഞ്ചരിച്ചിരുന്ന കാളയെ കെട്ടിയ ആഞ്ഞിലിമരത്തെയും അവർ തൊഴുതു വണങ്ങി. മൂന്നാം ദിവസം കാളകെട്ടിയിൽ ആയിരുന്നു താമസം.

പിന്നെ അഴുതാനദിയുടെ താഴ്‌വാരത്തിലെത്തി. അഴുതയിലെ തെളിനീരിലായിരുന്നു എല്ലാവരും കുളി. നല്ല വെയിലിലും മലയിറങ്ങിവരുന്ന തണുത്ത കാറ്റു യാത്രാസംഘത്തിന്റെ ക്ഷീണത്തെ പമ്പ കടത്തി. മുന്നില്‍ രണ്ടു കിലോമീറ്റര്‍ കുത്തനെ കയറ്റമാണ് അഴുതമേട്. അഴുതയില്‍ കുളിച്ചുകയറുമ്പോള്‍ നായർ പടയാളികൾ കരുതിയ കല്ലു അയ്യപ്പന്‍ നിഗ്രഹിച്ച മഹിഷിയുടെ ജഡം സംസ്‌കരിച്ച കല്ലിടാംകുന്നില്‍ നിക്ഷേപിച്ചു. പാപമിറക്കി കര്‍പ്പൂരം കത്തിച്ചു വണങ്ങി. അന്ന് രാത്രി അവർ അവിടെ താങ്ങി. അഞ്ചാം ദിവസം ഇഞ്ചിപ്പാറ വഴി യാത്ര. അയ്യപ്പന്റെ ശത്രുവായിരുന്ന ഉദയനന്റെ കോട്ടയായിരുന്നു ഇഞ്ചിപ്പാറ കോട്ട. അടുത്തതു മുക്കുഴി. ശബരിമല എത്തുന്നതിന് മുമ്പ് അവസാനം കരിമലത്തോടിനരുകില്‍.

അങ്ങനെ അഞ്ചാം ദിവസം അവർ ശബരിമല സന്നിധാനത്തു എത്തി. നന്നേ ക്ഷീണിച്ച അവരെ സ്വീകരിക്കാൻ ശബരിമല തന്ത്രി ശ്രീ താഴ്‌മൺ കണ്ഠരര് വാമദേവര് വന്നിരുന്നു. തുളുനാടിൽ നിന്ന് വന്ന പരദേശി ബ്രാഹ്‌മണൻ. താല്പര്യം ഇലായിരുന്നു എങ്കിലും ദിവാൻ അദ്ദേഹത്തിന് നല്ല സംഖ്യ ദക്ഷിണ നൽകി. തന്ത്രിക്കു വലിയ സന്തോഷം. പണ്ഡിതനും സാത്വികനും പരമസാധുവും ആയ തന്ത്രിയുടെ ഇല്ലത്തു വളരെ കഷ്ടപ്പാടായിരുന്നു. അന്ന് കേരളത്തിൽ ശാന്തിക്കാർക്കും തന്ത്രികൾക്കും പൊതുവെ ദാരിദ്ര്യം ആണല്ലോ.

ശബരിമല ക്ഷേത്രത്തിനടുത്തു തിരുവിതാംകൂർ ദേവസ്വം ഗസ്റ്റ് ഹൌസിൽ ആയിരുന്നു അവരുടെ താമസം. ക്ഷേത്രത്തിലെ പ്രവർത്തനങ്ങളും കണക്കുകളും മറ്റും മൌണ്ട് ബാറ്റൺ പ്രഭുവും ദിവാൻ സുന്ദരയ്യരും ഒരുമിച്ചു പരിശോധിച്ചു. ആറു ദിവസത്തെ പരിശോധനക്ക് ശേഷം രണ്ടു പേർക്കും തൃപ്തിയായി. തിരികെ പോകാൻ അവർ ഒരുക്കങ്ങൾ നടത്തി.

അപ്പോഴാണ് ഫെമിനിസ്റ് യുക്തിവാദി ആയ മകൾക്കു ക്ഷേത്രത്തിനകത്തു പോയി തൊഴുകാൻ ഒരു മോഹം. അരുത് എന്ന് എല്ലാവരും പറഞ്ഞു. ഋതുമതികൾ ആയ സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ പോകരുത്. പാപമാണ്, ദൈവകോപം ഉണ്ടാകും, എന്നൊക്കെ എല്ലാവരും പറഞ്ഞു. എങ്കിലും സുഗന്ധി കൂട്ടാക്കിയില്ല. ക്ഷേത്രത്തിനകത്തു പോയെ തീരൂവെന്നു അവൾക്കു വാശി.

ദിവാന്റെ മകൾ ആയതു കൊണ്ട് സുഗന്ധിയെ ശാസിക്കാൻ എല്ലാവര്ക്കും ഭയം. ഒടുക്കം തന്ത്രി തന്നെ വന്നു അവരെ ഗസ്റ്റ് ഹൌസിൽ വച്ചു കണ്ടു. ബഹുമാനത്തോടെ തൊഴുതു വിനയത്തോടെ അദ്ദേഹം പറഞ്ഞു. മോളെ അരുതു. ക്ഷേത്രത്തിന്റെ ആചാരങ്ങളെ നിലനിർത്തണം എന്നാണു മഹാരാജാവ് തിരുമനസ്സ് കല്പിച്ചതു. അങായിട്ടു ദയവു ചെയ്തു അത് തെറ്റിക്കരുത്. പക്ഷെ സുഗന്ധിക്ക്‌ കലി കൂടി. ദേഷ്യത്തോടെ തന്ത്രിയോട് സുഗന്ധി പറഞ്ഞു. തന്ത്രി ശ്രീകോവിലിനുള്ളിലെ കാര്യം മാത്രം നോക്കിയാൽ പോരേ ? ക്ഷേത്രത്തിന്റെ ഭരണത്തിന് ഇവിടെ ദേവസ്വവും ദിവാനും മൌണ്ട് ബാറ്റൺ പ്രഭുവുമുണ്ടല്ലോ ? ഞാൻ ക്ഷേത്രത്തിൽ വരണമോ വേണ്ടയോ എന്നത് അവർ തീരുമാനിക്കട്ടെ. അങ്ങ് സമയം കളയാതെ പോയി അരവണപ്പായസം ഉണ്ടാക്കൂ.

ദിവാന്റെ അഹങ്കാരിയായ മകൾ തന്നെ പരിചാരകരുടെയും കീഴ് ജാതിക്കാരുടെയും മുന്നിൽ വച്ച് അധിക്ഷേപിച്ചതിൽ തന്ത്രി അങ്ങേയറ്റം വിഷമിച്ചു. എന്റെ മണികണ്ഠാ എനിക്ക് ഈ ഗതി വന്നല്ലോ. എന്നെ പരീക്ഷിക്കരുതേ അയ്യപ്പാ. അങ്ങനെ വിലപിച്ചു ആ വൃദ്ധ ബ്രാഹ്മണൻ തിരികെ ക്ഷേത്രത്തിൽ പോയി.

പിന്നാലെ ദിവാനും മകളും വരുന്നുണ്ടായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയുടെ അടുത്തു ആ യുവതി എത്തിയപ്പോൾ ദേവസ്വം ജീവനക്കാർ സുഗന്ധിയോട് മുന്നോട്ടു പോകരുത് എന്നു കേണപേക്ഷിച്ചു. ജീവനക്കാർ സുഗന്ധിയുടെ കാൽക്കൽ വീണു. അവരെ അവഗണിച്ചു ആ ധിക്കാരി പെണ്ണ് മുന്നോട്ടു പോയി. ക്ഷേത്രത്തിന്റെ ഉടമയായ തിരുവിതാംകൂർ മഹാരാജാവിന്റെ ദാസനായ ദിവാൻ പക്ഷെ എതിർത്തൊന്നും പറഞ്ഞില്ല.

പരിഭ്രാന്തരായ ദേവസ്വം ജീവനക്കാർ സുഗന്ധിയുടെ വഴി തടയാൻ വഴിയിൽ കൈകൂപ്പി കിടന്നു ഉറക്കെ കരഞ്ഞു ശരണം വിളി തുടങ്ങി. സ്വാമിയെ ശരണമയ്യപ്പാ. സ്വാമിയെ ശരണമയ്യപ്പാ. എന്നിട്ടും ആ ധിക്കാരിപ്പെണ്ണ് വകവച്ചില്ല. നിലത്തു കിടക്കുന്ന ഭൃത്യരെ തൊടാതെ ഒരു അരികിലൂടെ അവൾ നടന്നു. മിസ് സുഗന്ധി അയ്യർ അങ്ങനെ പതിനെട്ടാം പടികയറി.

മുകളിലെത്തി ഒരു വിനോദയാത്രക്ക് വന്നതുപോലെ കാഴ്ചകൾ ഒക്കെ കണ്ടു. ശ്രീകോവിലിനടുത്തു അവൾ മേൽശാന്തി അലനല്ലൂർ വാസുദേവൻ നമ്പൂതിരിയെ കണ്ടു പറഞ്ഞു. ഒരു പെണ്ണ് വന്നാൽ നിങ്ങളുടെ ക്ഷേത്രത്തിനു എന്തെങ്കിലും കോട്ടം വരുമോ എന്ന് ഇപ്പോൾ കാണാമല്ലോ? ഈറൻ കണ്ണുകളോടെ മേൽശാന്തി തല കുനിച്ചു. പുച്ഛത്തോടെ സുഗന്ധി പടിയിറങ്ങി തിരികെ ഗസ്റ്റ് ഹൌസിൽ പോയി.

അവൾ പോയിട്ടും ഭക്തജനങ്ങളും മേൽശാന്തിയും തന്ത്രിയും പരിചാരകരും മറ്റും അന്ധം വിട്ടു നിൽക്കുകയായിരുന്നു. ക്ഷേത്രാചാരങ്ങൾ തെറ്റിച്ചത് കൊണ്ട് എന്തൊക്കെ അനർത്ഥങ്ങൾ ആണോ ഇനി വരാൻ പോകുന്നത് എന്നവർ ഭയന്നു. ഒരു യുവതിയെ ക്ഷേത്രത്തിൽ കയറാൻ അനുവദിച്ച പരിചാരകരെ ദേവസ്വം അപ്പോൾ തന്നെ പിരിച്ചുവിട്ടു. തന്ത്രിയും മേൽശാന്തിയും പരിഹാരക്രിയകൾ ആലോചിക്കാൻ തുടങ്ങി. ഭക്തജനങ്ങൾ പ്രായശ്ചിത്തമായി ക്ഷേത്രത്തിനുചുറ്റും ഇരുന്നു കരച്ചിലോടെ ഉടുക്കുകൊട്ടിപ്പാട്ട് ആരംഭിച്ചു.

എല്ലാകുഴപ്പവും ഉണ്ടാക്കിവച്ച സുഗന്ധി പക്ഷെ ഗസ്റ്റ് ഹൌസിൽ കളിയും ചിരിയും ആയി സല്ലപിക്കുകയായിരുന്നു. മണ്ടന്മാരായ വിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാൻ പറ്റിയതിൽ സുഗന്ധി അഭിമാനിച്ചു. ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായി കത്തിപോകുമോ എന്ന് കാണാമല്ലോ എന്നവൾ പരിഹസിച്ചു. രാത്രി വളരെ വൈകിയാണ് അവൾ ഉറങ്ങാൻ കിടന്നത്.

പിറ്റേ ദിവസം രാവിലെ മൌണ്ട് ബാറ്റൺ പ്രഭുവും ദിവാനും തിരികെ യാത്ര പുറപ്പെടാൻ തയ്യാറായി. ഒരുക്കങ്ങൾ പൂർത്തിയായി. സുഗന്ധി വരാൻ അവർ കാത്തുനിന്നു. കുറേനേരമായിട്ടും അവളെ കാണാത്തതുകൊണ്ട് ദിവാൻ ഭൃത്യരെ വിട്ടു അന്വേഷിപ്പിച്ചു. സുഗന്ധിയുടെ മുറിയുടെ വാതിലിൽ അവർ മുട്ടി പക്ഷെ അനക്കം ഇല്ല. ഉള്ളിൽ നിന്ന് താഴിട്ടിട്ടുണ്ട് പക്ഷെ ഒച്ചയോ അനക്കമോ ഇല്ല. ദിവാനെ അറിയിച്ചു, അദ്ദേഹം പറഞ്ഞു സുഗന്ധി ഇങ്ങനെ ഉറങ്ങാറില്ലല്ലോ. ഇതെന്തു കഥ എന്നവർ ആലോചിച്ചു. കുറെ നേരം മുട്ടിയും ഒച്ച വെച്ചും വാതിൽ തുറക്കാഞ്ഞപ്പോൾ അവസാനം വാതിൽ പൊളിക്കാൻ ദിവാൻ ഉത്തരവിട്ടു.

മുറിയുടെ ഉള്ളിൽ കയറിയ ദിവാൻ കണ്ടത് ബോധമില്ലാതെ മുറിയിൽ കിടക്കുന്ന സുഗന്ധി. പൊള്ളുന്ന പനിയുണ്ട്. അയ്യോ എന്റെ കുട്ടീ. ഇത്ര പെട്ടെന്ന് എങ്ങനെയാണ് നിനക്ക് പനി വന്നത് എന്ന് ദിവാൻ വിലപിച്ചു. ഉടൻ വൈദ്യരെ കൊണ്ടുവന്നു ചികിത്സ ആരംഭിച്ചു. കൊച്ചിയിലേക്കുള്ള അവരുടെ മടക്ക യാത്ര മാറ്റിവച്ചു. സുഗന്ധിക്ക്‌ ശുശ്രൂഷ ചെയ്യുന്നതിൽ ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ.

പക്ഷെ ഓരോ ദിവസം കഴിയുന്തോറും സുഗന്ധിയുടെ ആരോഗ്യം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. മൌണ്ട് ബാറ്റൺ പ്രഭുവിന്റെ കല്പന പ്രകാരം കൊച്ചിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സായിപ്പന്മാരായ ഡോക്ടർമാരെ ശബരിമലയിലേക്ക് വരുത്തിച്ചു്. അവർ ആയിടെ ഇംഗ്ലണ്ടിൽ ഇറങ്ങിയ പുതിയ ആന്റിബയോട്ടിക് മരുന്നായ പെനിസിലിൻ കൊച്ചിയിൽ നിന്ന് വരുത്തിച്ചു. ആ മരുന്ന് കുത്തിവച്ചുവെങ്കിലും സുഗന്ധിക്ക് ഗുണമുണ്ടായില്ല. കൈകാലുകൾ അനക്കാൻ വയ്യാതായി. വിട്ടുമാറാത്ത പൊള്ളുന്ന പനി. സഹിക്കവയ്യാത്ത തലവേദന. പലപ്പോഴും മിസ് സുഗന്ധിക്ക് ബോധക്ഷയമുണ്ടായി. പിച്ചും പേയും പറയാൻ തുടങ്ങി. അവസാനം സായിപ്പന്മാരായ ഡോക്ടർമാരും കയ്യൊഴിഞ്ഞു. ക്ഷമിക്കണം ഇനി വൈദ്യശാസ്ത്രത്തിനൊന്നും ചെയ്യാനില്ല. വേണ്ടപ്പെട്ടവരെ അറിയിച്ചോളൂ, എന്നവർ പറഞ്ഞു.

ഉടൻ ചെന്നൈയിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ നിന്നും ബന്ധുക്കൾ വന്നു. എല്ലാവരും കട്ടിലിനരികിൽ കാത്തിരിപ്പായി. ദിവാനും മകളും ഒഴികെ ബാക്കിയെല്ലാ ബന്ധുക്കളും ഈശ്വരചിന്തയുള്ള പരമസാത്വിക ബ്രാഹ്മണർ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഗന്ധിയുടെ അസുഖം ഭേദമാകാൻ അവർ നാമജപവും ഭാഗവത പാരായണവും തുടങ്ങി. ഒരു ചടങ്ങു എന്നപോലെ സായിപ്പന്മാരായ ഡോക്ടർമാർ ദിവസേന വരും മരുന്ന് നൽകും എങ്കിലും യാതൊരു ഫലവുമില്ല. സുഗന്ധി അബോധാവസ്ഥയിൽ തന്നെ. അങ്ങനെ നാല് ദിവസം സുഗന്ധി മരണത്തോട് മല്ലടിച്ചു കഴിഞ്ഞു.

വൈദ്യശാസ്ത്രത്തിൽ ഇനി ചികിത്സ ഇല്ലെന്നറിഞ്ഞ ബന്ധുക്കൾ ചെന്ന് ശബരിമല മേൽശാന്തി അലനല്ലൂർ വാസുദേവൻ നമ്പൂതിരിയെ കണ്ടു. എങ്ങനെയെങ്കിലും സുഗന്ധിയുടെ ജീവൻ രക്ഷിക്കണം എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ കാലു പിടിച്ചു. ക്ഷേത്രത്തിൽ പ്രവേശിച്ചത് സുഗന്ധിക്ക്‌ അബദ്ധം പറ്റിയതാണ്. പൊറുക്കണം എന്ന് അപേക്ഷിച്ചു. മേൽശാന്തിയുടെ മനസ്സലിഞ്ഞു. സാരമില്ല, ആ കുട്ടിക്ക് പ്രായക്കുറവിന്റെ ചപലതയാണ്. എല്ലാം നേരെയാവും എന്നദ്ദേഹം പറഞ്ഞു. ഞാൻ വൈകുന്നേരം അവിടെ വരാം എന്ന് മേൽശാന്തി പറഞ്ഞു.

പറഞ്ഞതുപോലെ ഉച്ചപൂജക്കു ശേഷം മേൽശാന്തി ദേവസ്വം ഗസ്റ്റ് ഹൌസിൽ എത്തി. സുഗന്ധി അപ്പോഴും അബോധാവസ്ഥയിൽ ആയിരുന്നു. ചുറ്റും നിന്ന ബന്ധുക്കൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന് കരച്ചിലായി. കുട്ടിക്ക് ഞാൻ അല്പം പ്രസാദം കൊണ്ടുവന്നിട്ടുണ്ട് എന്ന് മേൽശാന്തി പറഞ്ഞു. സുഗന്ധിയുടെ അടുത്തേക്കു നടന്നു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദിവസങ്ങളായി അബോധാവസ്ഥയിൽ ആയിരുന്ന സുഗന്ധി പെട്ടെന്ന് കണ്ണ് തുറന്നു. മേൽശാന്തിയെ തിരിച്ചറിഞ്ഞ അവൾ പരിഭ്രമത്തോടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ശബരിഗിരീശന്റെ പ്രസാദമായ അരവണ പായസം അല്പം അവളുടെ വായിൽ വച്ചുകൊടുത്തു. കണ്ണീരോടെ അവൾ വിതുമ്പി. തെറ്റ് പറ്റി. അടിയനോട് ക്ഷമിക്കണം. മേൽശാന്തി പുഞ്ചിരിയോടെ പറഞ്ഞു. സാരമില്ല കുട്ടീ. പെട്ടെന്ന് ഭേദമാകാൻ മണികണ്ഠൻ അനുഗ്രഹിക്കട്ടെ.

അരവണ പായസം കഴിച്ചതോടെ സുഗന്ധിക്ക്‌ പുതിയ ജീവൻ വച്ചതുപോലെയായി. പിറ്റേ ദിവസം അവൾക്കു കിടക്കയിൽ ഇരിക്കാൻ പറ്റി. രണ്ടാം ദിവസം പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി. മൂന്നാം ദിവസം പൂർണ ആരോഗ്യവതിയായി. നാലാം ദിവസം അവൾ അച്ഛനോടൊപ്പം തിരികെ കൊച്ചിയിലേക്ക് യാത്രയായി.

യുക്തിവാദം പരമാബദ്ധം എന്ന് മനസ്സിലായ സുഗന്ധി ആത്മീയ ചിന്തയിലും ഭക്തിയിലും മുഴുകി. താമസിയാതെ സുഗന്ധി എറണാകളുത്തെ സ്വാമി ചിന്മയാനന്ദ സ്വാമിയുടെ ചിന്മയ മിഷൻ ആശ്രമത്തിൽ അന്തേവാസിനിയായി. തന്റെ ദൈവനിന്ദയിൽ പ്രായശ്ചിത്തം തോന്നിയ ദിവാൻ സർ പട്ടാഭി സുന്ദരയ്യർ താമസിയാതെ ഹൃദയം പൊട്ടി മരിച്ചു.

ഇതാണ് ഉണ്ടായ സംഭവം. ഈ കഥ ഞാൻ കേട്ടത് പണ്ട് ശബരിമലക്ക് പോകുമ്പോൾ ഗുരുസ്വാമിമാർ പറഞ്ഞു കേട്ടിട്ടാണ്. എനിക്ക് ആദ്യം വിശ്വാസം വന്നില്ല. കൗതുകം തോന്നിയ ഞാൻ ന്യൂ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സ് എന്ന ഔദ്യോഗിക സർക്കാർ രേഖകൾ സൂക്ഷിക്കുന്ന വൻ സമുച്ചയത്തിൽ എത്തി. 1890 യിലെ ഈസ്റ്റ് ഇന്ത്യ കമ്പനി രേഖകൾ കണ്ടുപിടിക്കാൻ കുറെ കഷ്ടപ്പെട്ട്. അവസാനം മൌണ്ട് ബാറ്റൺ പ്രഭുവിന്റെ രേഖകൾ അടങ്ങുന്ന പുസ്തകം എനിക്ക് വേണ്ടി കണ്ടെത്തിയത് നാഷണൽ ആർക്കൈവ്‌സ് ലൈബ്രേറിയൻ ശ്രീ അജയ് സിംഗാൾ ആണ്. ഇതേ വരെ ആരും ആ പുസ്തകം അന്വേഷിച്ചു വന്നിട്ടില്ലത്രെ. ഞാൻ പുസ്തകം ശ്രദ്ധയോടെ മറിച്ചു നോക്കി. കടും മഞ്ഞ പേജിൽ മങ്ങിയ നീല മഷി കൊണ്ട് അതാ മൌണ്ട് ബാറ്റൺ പ്രഭുവിന്റെ എഴുത്തു. ഞാൻ കേട്ട കഥ അതെ പോലെ തന്നെ മൌണ്ട് ബാറ്റൺ പ്രഭുവിന്റെ വാക്കുകളിൽ എനിക്ക് വായിക്കാൻ സാധിച്ചു.

എനിക്ക് അത്ഭുതം വന്നു. ഞാൻ കോരിത്തരിച്ചു പോയി. അറിയാതെ ഞാൻ എഴുന്നേറ്റു നിന്നു. സ്വാമിയെ ശരണമയ്യപ്പ എന്നറിയാതെ ശരണം വിളിച്ചുപോയി. ഭയഭക്തിയോടെ ആ പേജ് ഞാൻ തൊട്ടു തലയിൽ വച്ചു. നാഷണൽ ആർക്കൈവ്‌സ് ഓഫിസിൽ പന്ത്രണ്ടു രൂപ ഫീസ് കെട്ടിവച്ച് ഞാൻ ആ പേജുകൾ ഫോട്ടോകോപ്പി എടുത്തു പുറത്തിറങ്ങി.

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അയ്യപ്പസ്വാമിയുടെ ശക്തിയെ കുറിച്ച് ഇത്ര ശക്തിയുള്ള തെളിവുകൾ എന്തുകൊണ്ടാണ് ആരും അറിയാതെ പോയതു ? അതോ വാസ്തവം അറിയാവുന്ന ആരെങ്കിലും ഈ രേഖകൾ ആരും അറിയാതിരിക്കാൻ വേണ്ടി മനപ്പൂർവം മൂടി വച്ചതാണോ ?

വസ്തുതകൾ ഒന്ന് കൂടി തീർച്ചയാക്കാൻ ഞാൻ എറണാകുളം ശിവക്ഷേത്രത്തിനടുത്തു വാരിയം റോഡിൽ ചിന്മയാനന്ദ സ്വാമിയുടെ ചിന്മയ മിഷൻ സംഘടനയുടെ വൻ കെട്ടിടത്തിൽ പോയി. ഓഫിസ് മാനേജർ സ്വാമി ഭദ്രാനന്ദയെ കണ്ടു സംസാരിച്ചു. അദ്ദേഹം എന്നോട് മിസ് സുഗന്ധി അയ്യരുടെ കഥ പറഞ്ഞു. എന്നോട് ശബരിമല ഗുരുസ്വാമിമാർ പറഞ്ഞ അതെ കഥ, ന്യൂ ഡൽഹിയിലെ നാഷണൽ ആർക്കൈവ്‌സ് രേഖകളിൽ ഞാൻ വായിച്ച അതെ കഥ, എന്നോട് സ്വാമി ഭദ്രാനന്ദയും പറഞ്ഞു. ഞാൻ ആശ്ചര്യപ്പെട്ടു.

ഞാൻ പോകുന്നതിനു മുമ്പ് സ്വാമി ഭദ്രാനന്ദ എന്നെ ചിന്മയ മിഷൻ ഓഡിറ്റോറിയം കെട്ടിടത്തിലേക്ക് കൊണ്ടുപോയി. വലിയ ഇരുനില കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽ താഴെ ഒരു ചെറിയ ബോർഡിൽ മങ്ങിയ അക്ഷരത്തിൽ എന്തോ എഴുതിയിരിക്കുന്നു. കുറച്ചു കഷ്ടപ്പെട്ടു എങ്കിലും വായിക്കാൻ സാധിച്ചു. “Donated by Barrister Miss Sugandhi Iyer, BA, BL, in repentance of my sins” എന്നാണ് എഴുതിയിരിക്കുന്നത്. അതായത് തന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തമായി മിസ് സുഗന്ധി അയ്യർ സംഭാവന നൽകിയതാണ് ആ വലിയ ഓഡിറ്റോറിയം കെട്ടിടം. അറിയാതെ എന്റെ കണ്ണുകൾ ഈറനായി. ആ ബോർഡ് ഒന്നു തൊട്ടു ഞാൻ തലയിൽ വച്ച് കൈകൂപ്പി. സ്വാമി ഭദ്രാനന്ദയോട് നന്ദി പറഞ്ഞു യാത്രയായി.

ഇതാണ് വാസ്തവം. വിശ്വാസം വരുന്നില്ല അല്ലെ ?

ശബരിമല ശ്രീ ധർമശാസ്താവിനെ ധിക്കരിച്ചുകൊണ്ടു എത്രയോ ശക്തികൾ വന്നു പോയി പക്ഷെ യാതൊരു കോട്ടവും തട്ടാതെ പൂർണ തേജസ്സോടെ സാക്ഷാൽ അയ്യപ്പസ്വാമി ഇപ്പോഴും സന്നിധാനത്തു കുടികൊള്ളുന്നു. ശ്രീ ധർമശാസ്താവിനെ ഒരിക്കൽ എതിർക്കാൻ വന്ന ബ്രിട്ടീഷുകാരും ടിപ്പു സുൽത്താനും പോർച്ചുഗീസുകാരും മുഗളന്മാരും എല്ലാം വന്നു അൽപനേരം കത്തിജ്വലിച്ചു പക്ഷെ പിന്നീട് അവർ ക്ഷയിച്ചു നാമാവശേഷമായി. ഇന്ന് സ്ത്രീകളുടെ ശബരിമല പ്രവേശന വിഷയത്തിൽ അയ്യപ്പ സ്വാമിക്കെതിരെ പടപൊരുതുന്നത് കമ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും ആണല്ലോ. ഇവരും താമസിയാതെ നശിച്ചു ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമായി മാറും. അവരെയെല്ലാം നിഷ്പ്രഭരാക്കി ഒരു മൃദു മന്ദഹാസത്തോടെ ശബരിമലയിൽ വിരാജിക്കുവാൻ വേട്ടക്കൊരുമകൻ വില്ലാളിവീരൻ കലിയുഗവരദൻ വീരമണികണ്ഠൻ മാത്രം. സ്വാമിയേ ശരണമയ്യപ്പ. വന്‍ പുലി വാഹനനേ ശരണമയ്യപ്പ. ആപത് ബാന്ധവനേ ശരണമയ്യപ്പ. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ. ഹരിഹരസുതൻ ആനന്ദചിത്തൻ അയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ.

എന്റെ മറുപടി

ഇതു് വാസ്തവത്തിൽ Free Thinkersന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയതാണെന്നു മനസ്സിലാക്കാതെയാണു് ആരോ പകർത്തിയെടുത്തു് വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചതെന്നു തോന്നുനന്നു. ദാ ഇവിടെ വായിക്കാം: https://m.facebook.com/groups/557794740992462?view=permalink&id=1713354515436473

ഇനി വേറെയാരും പകർത്തി പ്രചരിപ്പിക്കാതിരിക്കാനായി ഇതിലെ ചില പരാമർശങ്ങളുടെ സത്യാവസ്ഥകൂടി വ്യക്തമാക്കട്ടെ:

കേരളം മുഴുവൻ പ്രളയ ദുരന്തത്തിൽ മുങ്ങിയ ഈ സമയത്തുതന്നെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരമൊരു സന്ദേശം പ്രചരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. മതവും ഈശ്വരവിശ്വാസവും തലയ്ക്കുപിടിച്ചിട്ടു് സാമാന്യബുദ്ധിപോലും നഷ്ടപ്പെട്ട ആരോ ആണു് ഇതെഴുതിയതു് എന്നതു് വ്യക്തമായ കാര്യമാണു്. അതിനു ചില കാരണങ്ങൾകൂടി എഴുതട്ടെ.

1. 1882-1898 കാലത്തു് മുഴുവനും ഒരു ദിവാനായിരുന്നില്ല തിരുവിതാംകൂറിൽ എന്നാണു് വിക്കിപ്പീഡിയ പറയുന്നതു്. 1880-87 കാലഘട്ടത്തിൽ ശ്രീ രാമയ്യങ്കാരും 1887-92 കാലഘട്ടത്തിൽ ശ്രീ ടി. രാമറാവുവും ആയിരുന്നത്രെ.

2. ലോകോത്തര ശാസ്ത്രജ്ഞയായിരുന്ന മേരി ക്യൂറിയോട് പുച്ഛമുള്ള എഴുത്തുകാരനു് (കാരിക്കു്?) എത്രത്തോളം യുക്തിയുണ്ടാകും എന്നു് സങ്കല്പിക്കാവുന്നതേയുള്ളൂ.

3. “The Mysorean invasion of Kerala (1766 –1792) was the military invasion of Malabar (northern Kerala), including the territories of the Zamorin of Calicut, by the Muslim de facto ruler of the Kingdom of Mysore Hyder Ali.” എന്നു വിക്കിപ്പീഡിയ. അതായതു് 1766-1792 കാലഘട്ടത്തിലാണു് ഹൈദരലി കേരളമെന്നു് ഇന്നു വിളിക്കപ്പെടുന്ന പ്രദേശത്തെ ആക്രമിച്ചതു്. അക്കാലത്തായിരുന്നോ മൗണ്ട് ബാറ്റൻ ഇന്ത്യയിലുണ്ടായിരുന്നതു്?

4. അപ്പൊ, എന്നായിരുന്നു ഈ മൗണ്ട്ബാറ്റൻ ഇന്ത്യയിലുണ്ടായിരുന്നതു്? “His experience in the region and in particular his perceived Labour sympathies at that time led to Clement Attlee appointing him Viceroy of India on 20 February 1947” എന്നു് വിക്കിപ്പീഡിയ. അതായതു് 1947 ഫെബ്രുവരി 20നാണു് ബ്രിട്ടിഷ് ഭരണകൂടം അദ്ദേഹത്തെ ഇന്ത്യയുടെ വൈസ്റോയ് ആയി നിയമിക്കുന്നതു്. അതുപോകട്ടെ, അദ്ദേഹത്തിന്റെ ജനനത്തീയതി അറിയാമോ? 25 June 1900. അപ്പോൾ, പറഞ്ഞുവരുന്നതു്, മൗണ്ട്ബാറ്റൻ ജനിക്കുന്നതിനും പത്തുവർഷംമുമ്പു് അദ്ദേഹം കേരളത്തിലെത്തി എന്നാണു്! അമ്പോ, ഈ സായ്പ്പിന്റെയൊരു കഴിവേ!

5. അതു മാത്രമല്ല, എറണാകുളത്തുനിന്നു് അവരെല്ലാംകൂടി കോട്ടയംവരെ തീവണ്ടിയിൽ യാത്രചെയ്തത്രെ. 1890ൽ! ആ തീവണ്ടിപ്പാത തുറന്നതു് എന്നാണെന്നോ? “The Ernakulam – Kottayam section opened in 1956-57[1] and Kottayam – Kollam section in 1957” എന്നു വീണ്ടും വിക്കിപ്പീഡിയ. മറ്റൊരത്ഭുതം. തീവണ്ടിപ്പാത തുറക്കുന്നതിനു 67 വർഷം മുമ്പു് മൗണ്ട്ബാറ്റനും ദിവാനും മകളുംകൂടി തീവണ്ടിയിൽ എറണാകുളത്തുനിന്നു് കോട്ടയംവരെ യാത്രചെയ്തു. ഭഗവാന്റെ അനുഗ്രഹം എന്നല്ലാതെ എന്താ പറയുക!

6. തീർന്നില്ല അത്ഭുതങ്ങൾ. 1913ലാണു് കേരളത്തിലെ ആദ്യത്തെ സിനിമാതിയേറ്റർ തൃശൂരിൽ ആരംഭിച്ചതു് എന്നു വിക്കിപ്പീഡിയ പറയുന്നു. പക്ഷെ അതിനും ഇരുപതിലധികം വർഷങ്ങൾക്കുമുമ്പു് “ടോക്കീസ് എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ പ്രദർശന ശാലകളും” അവർ കണ്ടുവത്രെ! എന്തൊരു ദീർഘവീക്ഷണം.

7. ഇനിയുമുണ്ടു് ഭഗവാന്റെ ലീലാവിലാസങ്ങൾ. “പതുക്കെയുള്ള കാളവണ്ടി യാത്രയിൽ ഒരു നേരമ്പോക്കിന് ദിവാൻ തന്റെ റേഡിയോയിൽ നിന്ന് തമിഴ് സിനിമാ പാട്ടുകൾ വച്ചു. അന്ന് ട്രാൻസിസ്റ്റർ റേഡിയോ ഇല്ലാത്തതിനാൽ വാൽവ് റേഡിയോ ആയിരുന്നല്ലോ.” എന്താ കഥ! ട്രാൻസിസ്റ്റർ ഇല്ലാത്തതിനാൽ വാൽവ് റേഡിയോ പ്രവർത്തിപ്പിക്കാനായി ഭഗവാൻതന്നെ കാളവണ്ടിയിൽ വൈദ്യുതപ്രവാഹം ശരിയാക്കിക്കൊടുത്തുവത്രെ! പക്ഷെ, റേഡിയോ കേൾക്കാനായി ഒരു സ്റ്റേഷനെങ്കിലും വേണ്ടേ? അതുകൊണ്ടു് മദിരാശിയിൽ മനുഷ്യർ റേഡിയോസ്റ്റേഷൻ സ്ഥാപിക്കുന്നതിനു 34 വർഷംമുമ്പു് ഭഗവാൻതന്നെ പ്രക്ഷേപണം നടത്തിക്കൊടുത്തു.

8. തടിയനായ മൌണ്ട് ബാറ്റൺ പ്രഭു. ചെറുപ്പകാലംമുതൽക്കു് നേവിയിൽ ജോലിചെയ്യുകയും യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്ത മൗണ്ട്ബാറ്റൻ പ്രഭു തടിയനായിരുന്നുവത്രെ. ബ്രിട്ടിഷ് സർക്കാരിനോടു പറയേണ്ട കാര്യമാണു്, അവരുടെ സേനയുടെ അവസ്ഥയെപ്പറ്റി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും ധാരാളം കാണാനുണ്ടല്ലൊ. ഏതിലെങ്കിലും അദ്ദേഹത്തെ തടിയനായി കണ്ടിട്ടുണ്ടോ? അതും ഭഗവാന്റെ ശിക്ഷയായിരിക്കണം. എല്ലാ ചിത്രങ്ങളും ഭഗവാൻ മാറ്റിക്കളഞ്ഞു. അതാണു് ദൈവത്തിന്റെ ശക്തി. കളിക്കണ്ട, കേട്ടോ.

ഇനി ഇത്രയും എഴുതിയതിനു് എനിക്കു് എന്തു ശിക്ഷയാണോ എന്തോ വച്ചിരിക്കുന്നതു്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ആരാണെന്നു് ഇപ്പോൾ വ്യക്തമായിട്ടുണ്ടല്ലോ, ഇല്ലേ?

A Uniquely Malayali Talent

The  Sahithya Pravarthaka Co-operative Society, popularly known as SPCS, was at one point of time, the leading publisher of Malayalam books and brought out works by all the leading writers of that period. However, being a co-operative society, and that too, one of writers, it became a victim of infighting and mismanagement and is now in so pathetic a condition that it is unable to pay the writers promptly or sell the books effectively. The organisation that once used to boast of giving the highest royalty in the world (30%) is now struggling to even send the sales statement on time. Sad to see an icon disintegrate like this.I remember Prof. O.N.V. Kurup saying once that he had taken much effort to revive the society, but to no avail.We Malayalis who boast a lot of our intelligence and talents seem to be highly talented in destroying organisations too.

ചില പ്രളയചിന്തകൾ

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളെപ്പറ്റിയും മറ്റു സാദ്ധ്യമായ പ്രകൃതിദുരന്തങ്ങളെപ്പറ്റിയും തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രം (Centre for Earth Science Studies, CESS, Thiruvananthapuram) മുന്നറിയിപ്പായി ഭൂപടം തയാറാക്കിയിരുന്നു എന്ന കാര്യം ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞു.
2001ൽ തിരുവനന്തപുരം ജീല്ലയിലെ അംബൂരിയിലുണ്ടായ ഉരുൾപൊട്ടലാണു് മനസ്സിൽവരുന്ന ഒരു കാര്യം. ആ ഉരുൾപൊട്ടലുണ്ടായശേഷം ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ ഡയറക്ടറെ അന്നത്തെ മുഖ്യമന്ത്രി വിളിപ്പിച്ചിട്ടു ചോദിച്ചു എന്തുകൊണ്ടാണു് അതേപ്പറ്റി മുന്നറിയിപ്പു നൽകാഞ്ഞതെന്നു്.
“മുന്നറിയിപ്പു തന്നിരുന്നല്ലൊ” എന്നായിരുന്നു ഡയറക്ടറുടെ മറുപടി.
“എവിടെ?” എന്നു മുഖ്യമന്ത്രി.
“ഞങ്ങളുടെ റിപ്പേോർട്ടിലുണ്ടല്ലൊ” എന്നു ഡയറക്ടർ മറുപടി നൽകി.

ശാസ്ത്രജ്ഞർ കൃത്യമായി മുന്നറിയിപ്പു നൽകിയിരുന്നു, പക്ഷെ അതു് ഏതോ ഒരുദ്യോഗസ്ഥന്റെ അലമാരയിൽ ഇരുന്നുറങ്ങി. മുന്നറിയിപ്പനുസരിച്ചു് ദുരന്തമുണ്ടായി, മനുഷ്യർ മരിക്കുകയും ചെയ്തു.

ഇതുപോലെ അനേകം റിപ്പോർട്ടുകൾ അനേകം സർക്കാർഷെൽഫുകളിൽ ഇരിക്കുന്നുണ്ടാകണം എന്നതിനു സംശയമുണ്ടെന്നു തോന്നുന്നില്ല.
ദുരന്തമുണ്ടായതിനുശേഷം മുന്നറിയിപ്പുതരുന്ന റിപ്പോർട്ടു് പുറത്തു കൊണ്ടുവന്നിട്ടു് യാതൊരു പ്രയോജനവുമില്ല എന്നതു് എടുത്തുപറയേണ്ടതില്ലല്ലൊ. ജനങ്ങളുടെ പണം ചെലവഴിച്ചു് വിദഗ്ദ്ധർ തയാറാക്കിയ ഇത്തരം റിപ്പോർട്ടുകളൾ ഷെൽഫുകളിൽ ഇരിക്കേണ്ടവയല്ല എന്നതിനും വലിയ സംശയമൊന്നുമില്ല. അപ്പോൾപ്പിന്നെ പരിഹാരമെന്താണു്? ഉദ്യോഗസ്ഥരുടെ മേൽ പഴിചാരാം, വേണമെങ്കിൽ അവരുടെമേൽ നടപടിയെടുക്കുകയുമാവാാം. പക്ഷെ അതു് പ്രശ്നത്തിനുള്ള പരിഹാരമാകുമോ? ആകുമെന്നു തോന്നുന്നില്ല. അപ്പോൾപ്പിന്നെ എന്തുചെയ്യണം?
ജനങ്ങളുടെ പണംചെലവഴിച്ചുണ്ടാക്കിയ റിപ്പോർട്ടിൽ എന്താണു് പറഞ്ഞിരിക്കുന്നതു് എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടു്, വിശേഷിച്ചു് ഇതുപോലെ അവരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന കാര്യമാകുമ്പോൾ. അതുകൊണ്ടുതന്നെ, ഇത്തരം റിപ്പോർട്ടുകൾ തയാറായാൽ ഉടനെതന്നെ പരസ്യമായി ജനങ്ങൾക്കു് ലഭ്യമാക്കുകയാണു് വേണ്ടതു്. അതിനുള്ള ഏറ്റവുംനല്ല മാർഗ്ഗം അവ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുകയാണു് എന്നതിനു സംശയമില്ല. പ്രശ്നം ബാധിക്കുന്ന ജനങ്ങൾ അവ ശ്രദ്ധിക്കാതെ പോയാൽപ്പോലും ഏതെങ്കിലും പരിസ്ഥിതിപ്രവർത്തകനൊ മാദ്ധ്യമപ്രവർത്തകനൊ അവ കാണാനും പ്രചരിപ്പിക്കാനും സാദ്ധ്യതയുണ്ടു്. എന്തായാലും ഒരു സർക്കാരാഫീസിലെ ഷെൽഫിൽ ഒളിച്ചിരിക്കുന്നതിനെക്കാൾ തീർച്ചയായും നല്ലതാണു്.
അതുകൊണ്ടു്, പരിസ്ഥിതിക്കനുയോജ്യമായ വികസനം മതി എന്നു തീരുമാനിച്ചതിനോടൊപ്പം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ അവരെ ആദ്യമേതന്നെ അറിയിക്കണം എന്ന തീരുമാനംകൂടി സർക്കാർ കൈക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു.

ഇപ്പോൾ അറിഞ്ഞതു്:

ഭൗമശാസ്ത്രപഠനകേന്ദ്രം (സെസ്സ്) നിർമ്മിച്ച ഭൂപടങ്ങളുടെ കൈമാറ്റം മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽവച്ചു നടത്തിയിരുന്നു എന്നും ഇതു് മാദ്ധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ടു ചെയ്തിരുന്നു എന്നും സെസ്സിലെ മുൻ അധികാരികൾ പറയുന്നു. അതിനു തെളിവായി ദ ഹിന്ദുവിലും മലയാളമനോരമയിലും വന്ന വാർത്തകളുടെ ചിത്രങ്ങളും അയച്ചിരിക്കുന്നു.

Manorama-hazard-maps-release

മനോരമയിൽ വന്ന വാർത്ത

TheHindu-hazard-maps-release

ദ ഹിന്ദുവിൽ വന്ന വാർത്ത

എന്നാൽ ഈ ഭൂപടങ്ങൾ ചെറിയ സ്കെയിലിലുള്ളവയായിരുന്നു എന്നും അതു് പ്രാദേശികതലത്തിൽ പ്രയോജനപ്പെടില്ലായിരുന്നു എന്നും മറ്റൊരു ഭാഗത്തുനിന്നും കേ൮ക്കുന്നുണ്ടു്.

എന്തായാലും ഈ മഹാദുരന്തം തടയുന്നതിൽ നമ്മുടെ ശാസ്ത്രസമൂഹവും ഉദ്യോഗസ്ഥരും പരാജയപ്പെട്ടു എന്നതു് വ്യക്തമാണു്. അതെന്തുകൊണ്ടു് എന്ന കാര്യം ഇനിയെങ്കിലും സത്യസന്ധമായി പഠിച്ചാൽ ഭാവിയിലുണ്ടാകാൻപോകുന്ന ദുരന്തങ്ങൾ ഒരുപക്ഷെ തടയാനായേക്കും.

How an army officer saw the rescue operations in Kerala

This is a message that came over WhatsApp, but it is so heart-warming to read such messages, especially from a person who has participated in many such operations in India, I thought it deserves to be posted here. So, here goes:

From an army officer who is in the forefront of activities at Kochi:
I have been in the centre of activities at Kochi. While there is no doubt the armed forces have been doing a tremendous job and it has to be acknowledged, I would like to bring out the differences I felt in this mission and the ones carried out at Srinagar, Chennai, Uttaranchal and Mumbai.
Firstly to the credit of the civ admin they have also been in the front and have been operating along with the public. Unlike other places where they had hid themselves and were unwilling to show themselves to the public here they were shoulder to shoulder with all affected people.
Secondly the youngsters had on their own taken on the task of organising the efforts. IT cos had given their ppl off to work on relief and rescue. These ppl had all sorts of programmes created to coordinate the efforts. The place where they were coordinating the efforts were teeming with the youngsters who were bringing in supplies and other essentials as needed. From my flat complex the young ladies has overnight collected over Rs 3 lakhs and were supplying packed food.
Thirdly the fishermen community had on their own transported their boats and were rescuing the stranded. Similarly others also had formed their own little organisations to rescue.
The population in general did not wait idly for the govt machinery to begin the actions as in other places.
I find tremendous happiness having seen all the groups work together without any sense of religion or cast or other divisions. I had gone to a church with rations and they directed us to a temple as there were more people there.
I am sure with such an attitude, in spite of our politicians and what a number of us say, this country has a good future.

നമ്മളെന്താ ഇങ്ങനെ?

ഇതേ പേരിൽ മുമ്പൊരിക്കൽ ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിവിടെ വായിക്കാം. അതേ വിഷയമാണു് ഇന്നും എനിക്കു പറയാനുള്ളതു്.

ഇതെഴുതാൻ കാരണം ഇപ്പോൾ മാധ്യമങ്ങൾക്കു് പ്രിയംകരിയായിരിക്കുന്ന ഹനാൻ തന്നെയാണു്. ചെറിയ പ്രായത്തിൽ ഒരു പെൺകുട്ടിക്കു് അച്ഛന്റെ സാന്നിദ്ധ്യം പ്രായോഗികമായി നഷ്ടമാകുന്നു, അതിനെത്തുടർന്നു് അമ്മ രോഗിയാകുകയും ഫലപ്രദമായി കുട്ടികളെ നോക്കാനാവാതെയാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ കുടുംബത്തെ നോക്കുന്നതിന്റെ ഉത്തരവാദിത്തം മുഴുവനും ഈ പെൺകുട്ടിയുടെ തലയിലാകുന്നു. ആൺകുട്ടി ആണെങ്കിൽപ്പോലും തളർന്നുപോകാവുന്ന ഈ സാഹചര്യത്തിൽ പെൺകുട്ടി പൊരുതി ജീവിക്കാൻ തീരുമാനിക്കുകയും ഏതാണ്ടു് അർദ്ധരാത്രി കഴിയുമ്പോൾ മുതൽ വീണ്ടും ഇരുട്ടുന്നതുവരെ കച്ചവടം നടത്തി വരുമാനം കണ്ടെത്തുകയും അതിനിടയ്ക്കു് പഠിക്കുകയും ചെയ്തു് കുടുംബം പുലർത്തുകയും ചെയ്യുമ്പോൾ ആ കുട്ടിയെ മാനസികമായി ആക്രമിക്കാൻ തോന്നുന്നതെങ്ങനെ? കഴിയുന്ന സഹായം ചെയ്തുകൊടുക്കാനല്ലേ മനുഷ്യനു തോന്നുക? ആക്രമണം നടത്തുന്നതു് സാമൂഹ്യമാദ്ധ്യമത്തിലായതുകൊണ്ടു് മറ്റാരും കാണില്ല എന്നതായിരിക്കും അങ്ങനെ ചെയ്യാനായി ധൈര്യം നൽകിയതു്. എന്തായാലും താൻ ഈ നിലയിലായിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു്  ആത്മാർത്ഥമായി ചിന്തിച്ചാൽ ഒരുപക്ഷെ മനസ്സിലാകുമായിരിക്കും. അതോ, താനൊരു മഹാ വ്യക്തിത്വമാണു് എന്നു ചിന്തിക്കുന്ന മനസ്സാണെങ്കിൽ അതും സംഭവിക്കില്ല. അതായിരിക്കണം സത്യമെന്നു തോന്നുന്നു. അല്ലെങ്കിലേ മലയാളികൾക്കു് തങ്ങളെന്തോ മഹത്തായ സംഭവമാണെന്നു് ഒരു തോന്നലുണ്ടല്ലോ. ഒരു നിമിഷം ആത്മാർത്ഥമായി ചിന്തിച്ചാൽ ഇതെല്ലാം വെറും സങ്കല്പമാണെന്നു് ഒരുപക്ഷെ തിരിച്ചറിഞ്ഞേക്കു. പക്ഷെ അതിനു് ആദ്യമായി അല്പം വിനയം വേണം.

അതു പറഞ്ഞപ്പോൾ ഓർമ്മ വരുന്നു. എന്റെ പ്രവൃത്തിയാൽ മറ്റൊരാൾക്കു് ബുദ്ധിമുട്ടുണ്ടാകുമ്പോൾ നമ്മളെന്താ അതിൽ ഖേദം തോന്നാത്തതു്? അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കാത്തതു്? ഇതു് സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യമായാലും മറ്റുള്ളവരുടെ കാര്യമായാലും ഇങ്ങനെതന്നെയാണു് എന്നാണു് എനിക്കു തോന്നുന്നതു്. സ്വന്തം വീട്ടിലെ മാലിന്യമെടുത്തു് അടുത്ത പറമ്പിലേക്കു് എറിയുക, സ്വന്തം വാഹനം കഴുകുന്ന വെള്ളം റോഡിലേക്കു് ഒഎഴുക്കിവിടുക, തുടങ്ങി സ്വന്തം പ്രവൃത്തികളിൽനിന്നുണ്ടാകുന്ന മാലിന്യം മറ്റുള്ളവർ സഹിച്ചുകൊള്ളണം എന്ന ഈ കാഴ്ചപ്പാടു് അഹങ്കാരത്തിൽനിന്നു് ഉണ്ടാകുന്നതല്ലേ? അതോ സ്വാർത്ഥതയിൽനിന്നോ? അതോ രണ്ടും കൂടുമ്പോഴോ? എന്തായാലും തങ്ങളുടെ വൃത്തികേടുകൾ മറ്റുള്ളവരുടെ മേൽ വാരിയിടുന്ന ഈ പ്രവണത ഉയർന്ന സംസ്ക്കാരത്തിന്റെ ലക്ഷണമായി മറ്റാരും കണക്കാക്കും എന്നു തോന്നുന്നില്ല. ഇനി ഒരാൾ അല്പം വിനയം കാണിക്കുകയൊ ആക്രമണാത്മകമായി സ്വന്തം കാര്യം നടത്താൻ ശ്രമിക്കാതിരിക്കുകയോ ചെയ്താൽ അയാളുടെ മേൽ ചാടിവീണു് കഴിയുന്നത്ര പരാക്രമം കാണിക്കാൻ സന്തോഷമുള്ള പലരും ഉണ്ടാകും. ഇതാണോ “മഹത്തായ” കേരളസംസ്ക്കാരം? ഏതെങ്കിലും പൊതുസ്ഥലം നോക്കിയാൽമതി ഇക്കാര്യം മനസ്സിലാകാൻ. അതു് പൊതുവഴിയായാലും പബ്ലിക് ടോയ്‍ലറ്റായാലും നമുക്കു കാണാം. ഞാൻ എനിക്കിഷ്ടമുള്ളതുപോലെ വാഹനമോടിക്കും, നിങ്ങളെല്ലാം വേണമെങ്കിൽ ഒഴിഞ്ഞുമാറി പൊയ്ക്കൊള്ളണം എന്ന മട്ടിലാണു് പലരും വാഹനങ്ങൾ ഓടിക്കുന്നതു്. താനുപയോഗിച്ചതിനുശേഷം അവിടം മുഴുവനും വൃത്തികേടായി കിടന്നാൽ ആരെങ്കിലും വൃത്തിയാക്കിക്കൊള്ളണം എന്ന ചിന്തയോടെയാണു് പബ്ലിക് ടോയ്‍ലറ്റുകളിലേക്കു് പലരും കയറുന്നതു് എന്നു തോന്നും.

നമ്മളെന്താ ഇങ്ങനെ? ഒരു പൊതുസൗകര്യം ഉപയോഗിച്ചാൽ താൻ കണ്ടതുപോലെതന്നെ വേണം ഇട്ടിട്ടുപോകാൻ എന്ന ബാലപാഠം ചെറുക്ലാസുകളിൽമുതൽ പഠിപ്പിച്ചുതുടങ്ങണം. അതു് പാഠത്തിന്റെ ഭാഗമായി പരീക്ഷയ്ക്കുവേണ്ടിയല്ല, മറിച്ചു് പ്രായോഗികമായി. ഇതിനു് ഒരു ഉദാഹരണം പറയട്ടെ. പണ്ടു് ഭാരതീയവിദ്യാഭവന്റെ ഒരു സ്ക്കൂളിൽ പുതിയ പ്രഥമാദ്ധ്യാപകൻ വന്നപ്പോൾ, അവിടെ മൂത്രപ്പുരയില്ല എന്നു കണ്ടു. മൂത്രപ്പുരകൾ പണിയണം എന്ന ആവശ്യം ഭരണസമിതിയുടെ മുന്നിൽ വച്ചപ്പോൾ പ്രായമായവർ മാത്രമുള്ള സമിതിയിൽനിന്നു വന്ന പ്രതികരണം ഇപ്രകാരമായിരുന്നു, “എന്റെ കുട്ടിക്കാലത്തു് ഞങ്ങൾ മരത്തിന്റെ ചുവട്ടിലാണു് മൂത്രമൊഴിച്ചിരുന്നതു്. അങ്ങനെ ചെയ്താൽ മതി. മൂത്രപ്പുര പണിതാൽ കുട്ടികൾ വൃത്തികേടായി ഇടും. പിന്നെ അവിടം മുഴുവനും നാറാൻതുടങ്ങും.” പ്രഥമാധ്യാപകൻ പറഞ്ഞു, “അപ്പറഞ്ഞതു ശരിയാണു്. പക്ഷെ, അങ്ങനെ ചെയ്യാതിരിക്കാനായി കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടു്. അതെന്റെ ഉത്തരവാദിത്തമാണു്. അതു ഞാൻ ചെയ്തുകൊള്ളാം” എന്നു്. ആ ഉറപ്പിന്റെ പുറത്താണു് മൂത്രപ്പുര പണിയാനുള്ള അനുവാദം നൽകിയതു്. അങ്ങനെ മറ്റൊരു കാര്യംകൂടി (പരീക്ഷയ്ക്കു ചോദിക്കാത്തതു്) കുട്ടികൾ പഠിച്ചു. ഇങ്ങനെ കുട്ടിക്കാലം മുതൽക്കു് മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ ജീവിക്കേണ്ടരീതികൾ പഠിപ്പിച്ചാലേ ഈ സമൂഹം നന്നാകൂ എന്നതിനു വലിയ സംശയമൊന്നുമില്ല.